കായംകുളം: സമൂഹ വ്യാപന ഭീഷണിയുടെ ആശങ്ക ഒഴിവാക്കാൻ ടൗണിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നു. ബുധനാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതും താലൂക്ക് ആശുപത്രിയിൽ ആൻറിബോഡി പരിശോധനയിൽ പെങ്കടുത്ത എല്ലാവർക്കും നെഗറ്റിവായതും ആശ്വാസമായി. നൂറുപേരിലാണ് രക്ത പരിശോധനയിലൂടെ ശാരീരിക പ്രതിരോധശേഷി വിലയിരുത്തിയത്. രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ രോഗികൾക്കായി കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ സംവിധാനത്തിന് നഗരത്തിൽ 500 കിടക്കകൾ സജ്ജീകരിക്കുമെന്ന് നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.