കോതമംഗലം: ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറത്തിനെതിരെ സി.പി.എം പകപോക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2006ല്‍ കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസ് റോഡിന് സമീപം ഒരേക്കര്‍ പതിനെട്ട് സൻെറ് സ്ഥലം വിലകൊടുത്ത് വാങ്ങിയതാണ്. ഈ സ്ഥലം താലൂക്ക് സര്‍വേയര്‍ അളന്നുതിട്ടപ്പെടുത്തിയതാണ്. അന്നുമുതല്‍ നികുതി അടച്ചിട്ടുമുണ്ട്. വസ്തുവിനോട് ചേര്‍ന്നൊഴുകുന്ന തോടിന് മുകള്‍ഭാഗത്തും താഴ്ഭാഗത്തും ഉള്ളതിനേക്കാള്‍ വീതിയും സ്വാഭാവിക ഒഴുക്കിനെ തടസ്സമില്ലാത്ത രീതിയില്‍ ഇറിഗേഷന്‍ വകുപ്പ് സംരക്ഷണഭിത്തി കെട്ടിയിട്ടുള്ളതുമാണ്. എന്നിരിക്കെ തഹസില്‍ദാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഇറക്കിയ ഉത്തരവിൻെറ മറവിൽ പി.ഡബ്ല്യു.ഡി റോഡിന് ചേര്‍ന്നുള്ള മതില്‍ നഗരസഭയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ സി.പി.എം പൊളിക്കുകയായിരുന്നെന്ന് നേതാക്കൾ ആരോപിച്ചു. മുന്‍ മന്ത്രി ടി.യു. കുരുവിള, ഷിബു തെക്കുംപുറം, എ.ടി. പൗലോസ്, ജോമി തെക്കേകര, ജോര്‍ജ് മാത്യു, സി.കെ. സത്യന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.