മട്ടാഞ്ചേരി: കേന്ദ്ര ബജറ്റ് രാജ്യം ഇക്കാലമത്രയും തുടർന്നുപോന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയെ പൂർണമായി തകർക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. സ്വകാര്യ മേഖലക്ക് പൂർണമായും തുറന്ന് മുതലാളിത്ത വ്യവസ്ഥയിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുന്ന ഒരു ബജറ്റാണിത്. ലോകം മുഴുവൻ എതിർക്കുന്ന ഈ വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് ബി.ജെ.പി സർക്കാർ. ഇന്ത്യയിലെ കാർഷികരംഗം പൂർണമായും സ്വകാര്യവത്കരിക്കപ്പെടുന്നുവെന്ന രണ്ടു മാസമായി തുടരുന്ന കർഷക സമര മുദ്രാവാക്യം ശരിെവയ്ക്കുന്നതാണ് ബജറ്റ്. കർഷക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്ന എഫ്.സി.ഐയെ സ്വകാര്യവത്കരിച്ച് അടിസ്ഥാന തറവില കടലാസിൽ മാത്രമൊതുക്കിയെന്നും കെ.വി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.