വാഷിങ്ടൺ: ലോക പ്രശസ്ത വിമാനക്കമ്പനി ബോയിങ്ങിെൻറ ‘737 ജെറ്റ്ലൈനറി’ന് പുതിയ പ് രതിസന്ധി. പുതിയ വിമാനങ്ങളുടെ ഇന്ധന ടാങ്കിൽ പലവിധ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ക മ്പനി വക്താവ് അറിയിച്ചു. രണ്ട് അപകടങ്ങളെ തുടർന്ന് ‘737 മാക്സ്’ വിമാനങ്ങൾ 2019 മാർച്ച് മുതൽ പറക്കൽ നിർത്തിവെച്ചിരിക്കുകയാണ്.
ഈ അപകടങ്ങളിൽ 346 പേർ കൊല്ലപ്പെട്ടിരുന്നു. അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് 737 പ്രൊജക്ട് മാനേജർ മാർക് ജെൻസ് തൊഴിലാളികൾക്ക് അയച്ച കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.