വേലിപ്പടർപ്പിലെ പൂനിറങ്ങളിലും വേലിക്കുള്ളിലെ കളികളിലും അത്തവും ഉത്രാടവും തിരുവോണവും കളറാക്കി,മഹാമാരിക്കും മായ്ക്കാനാവാത്ത മന്ദഹാസവുമായി കുഞ്ഞുങ്ങൾ അതിജീവിക്കുകയാണ്. ആളൊഴുകുന്ന അമ്യൂസ്മെൻറ് പാർക്കുകളും ആലക്തികപ്രഭയിൽ തിളച്ചുമറിയുന്ന ഓണാഘോഷരാവുകളുമെല്ലാം തിരിച്ചുവരുംവരെ സാമൂഹിക അകലം ആേഘാഷമാക്കി കാത്തിരിക്കാമെന്ന് അവർ തിരിച്ചറിയുന്നു.

ഒാണം പൊന്നോണം...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

camera_alt
access_time 2023-11-25 03:46 GMT