പാനൂർ: മേഖലയിലെ പൊതുപ്രവർത്തകനായ 23കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 150ഒാളം പേർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവർക്കും നെഗറ്റിവായി. ഇതോടെ തെക്കേ പാനൂർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആശങ്കക്ക് അറുതിയായി. കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്ന യുവാവിന്, സഹോദരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഗർഭിണിയുടേത് നെഗറ്റിവാകുകയും യുവാവിൻെറ മാത്രം പോസിറ്റിവാകുകയും ചെയ്തു. ഇതോടെ പാനൂരിലെ നിരവധി പേർ ക്വാറൻറീനിൽ പോകേണ്ടിവന്നു. ബുധനാഴ്ച പാനൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിൻെറ സഹായത്തോടെയാണ് ഇവരിൽ നൂറ്റമ്പതോളം പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.