Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുരക്ഷ...

സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ച് ജപ്പാനും ആസ്ട്രേലിയയും

text_fields
bookmark_border
Japan and Australia sign
cancel
camera_alt

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും

പെർത്: ഏഷ്യാ പസഫിക് മേഖലയിലെ ചൈനയുടെ സൈനിക സാന്നിധ്യം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ജപ്പാനും ആസ്ട്രേലിയയും സുരക്ഷ ഉടമ്പടിയിൽ ഒപ്പുവെച്ചു. രഹസ്യാന്വേഷണം പങ്കുവെക്കാനും സൈനിക സഹകരണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു.

ആസ്ട്രേലിയയിലെ പെർത്തിൽ നടന്ന യോഗത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. സംയുക്ത സൈനിക പരിശീലനം നടത്തുമെന്നും രഹസ്യാന്വേഷണ വിനിമയം വർധിപ്പിക്കുമെന്നും അൽബാനീസ് പറഞ്ഞു.

അടുത്ത ദശകത്തേക്കുള്ള സുരക്ഷ സഹകരണത്തിനുള്ള മാർഗരേഖയായി ഈ കരാർ വർത്തിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Japan and Australia sign security pact
Next Story