ആരോഗ്യത്തോടെ ജീവിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല, പക്ഷേ എന്തുകൊണ്ടാണ് ഭൂരിഭാഗം പേരും അതിനുള്ള ആത്മാർത്ഥമായ ശ്രമം നടത്താത്തത്...?
30 ദിവസം 30 മിനിറ്റ് വ്യായാമം എന്നതാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച്. മുതിർന്ന ഒരു വ്യക്തിക്ക് ദിവസവും മിനിമം 30 മിനിറ്റെങ്കിലും വ്യായാമം വേണം.
ഹൃദയത്തിന്‍റെ ആരോഗ്യം, രക്തസമ്മർദ്ദം, ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവ തടയുന്നതിന് കാർഡിയോ വാസ്‌കുലാർ വ്യായാമം സഹായിക്കുന്നു.
ജങ്ക് ഫുഡ് ശരീരത്തിൽ നിരവധിയായ ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കുന്നു. അത് കൊഴുപ്പ് വർധിപ്പിക്കുകയും സ്ത്രീകളിൽ പ്രത്യുൽപാദനശേഷിയെ വരെ ബാധിക്കുകയും ചെയ്യുന്നു.
പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമരീതികളും സ്ഥിരമായി ചെയ്യേണ്ടതുണ്ട്. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരത്തിന്‍റെ ബാലൻസ് നിലനിർത്തുന്നതിനും അത് അത്യാവശ്യമാണ്.