December 22, 2024

പ്രമേഹവും നേത്ര ആരോഗ്യവും..

പ്രമേഹബാധിതരിൽ, രക്തത്തിലെ ഗ്ലൂക്കോസ് അഥവാ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുമ്പോൾ അത് ശരീരനാഡികൾ, രക്തക്കുഴലുകൾ, പ്രത്യേകിച്ച് കണ്ണിലെ ചെറുരക്തക്കുഴലുകളെ ബാധിക്കുന്നു.
ഇത് ദീര്‍ഘകാലത്തേക്ക് തുടരുമ്പോൾ, നേത്രങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ഗൗരവമായ നേത്രരോഗങ്ങൾക്കു വഴിവെക്കുകയും ചെയ്യുന്നു.
ഡയബറ്റിക് മാക്കുലര്‍ എഡിമ:
മാക്കുലയിൽ (കണ്ണിന്റെ ഏറ്റവും സെൻസിറ്റിവ് ആയ ഭാഗം) കൃത്രിമമായ ദ്രാവകങ്ങൾ കെട്ടിപ്പിടിക്കുകയും നീര് വരുകയും ചെയ്യുന്നു. ഇതോടെയുണ്ടാകുന്ന ഈ അവസ്ഥ കാഴ്ചയിൽ ഗൗരവമായ സങ്കീർണതകൾക്ക് കാരണമായേക്കാം.
പ്രമേഹത്തിന്റെയും തിമിരത്തിന്റെയും ബന്ധം:
പ്രമേഹരോഗമുള്ളവർക്ക് സാധാരണ ആളുകളേക്കാൾ വേഗത്തിൽ തിമിരം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഗ്ലോക്കോമ
പ്രമേഹം കണ്ണുകളിൽ രക്തസമ്മർദം വർധിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് കണ്ണിൽ ഒരു കൂട്ടം വൈകല്യങ്ങളും മാറ്റങ്ങളും ഉണ്ടാക്കുകയും അന്ധതയിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഗ്ലോക്കോമ കാഴ്ചയുടെ നിശ്ശബ്ദ കള്ളൻ (silent theft of vision) എന്നറിയപ്പെടുന്നു.
പ്രമേഹരോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമുള്ള സമയങ്ങളിൽ മരുന്നൊഴിച്ച് പൂർണമായ നേത്രപരിശോധന നടത്തുന്നത് അനിവാര്യമാണ്
ആരോഗ്യകരമായ ഭക്ഷണക്രമവും സുസ്ഥിരമായ വ്യായാമവും പ്രമേഹത്തെ നിയന്ത്രിക്കാനും നേത്രാരോഗ്യം നിലനിർത്താനും സഹായിക്കും
Explore