Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപുത്തുമല: തിരച്ചില്‍...

പുത്തുമല: തിരച്ചില്‍ തുടരുന്നു

text_fields
bookmark_border
പുത്തുമല: തിരച്ചില്‍ തുടരുന്നു
cancel
camera_alt???????????????? ??????????? ??????????????????? ?????????????????????? ????? ??????????? ???.?????.???. ???????
കൽപറ്റ: പുത്തുമലയിൽ മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും കണ്ടെത്തുക എന്ന തീരുമാ നത്തോടെ സര്‍വസന്നാഹങ്ങളുമായി തിരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍പ്പെട്ട ഏഴുപേര െയാണ് ഇനിയും കണ്ടെത്താനുള്ളത്.
എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗ ങ്ങളേയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ സം ഘം രൂപവത്കരിച്ചിട്ടുള്ളത്. സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഹിറ്റാച്ചി, മണ്ണുമാന്തിയന്ത്രം, ട്രാക്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് തിരച്ചില്‍. മഴ തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നുവെങ്കിലും സംഘാംഗങ്ങള്‍ രാപ്പകല്‍ കഠിനാധ്വാനം ചെയ്യുകയാണ്.
കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവര്‍ത്തകര്‍ മാപ്പ് തയാറാക്കി തിരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ടവര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന ഒട്ടുമിക്ക പ്രദേശവും ഇതിനകം മണ്ണ് നീക്കി പരിശോധിച്ചു.
സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ലൈഫ് മിഷന്‍ ജില്ല കോഒാഡിനേറ്റര്‍ സിബി വര്‍ഗീസ്, ഹരിത കേരളം മിഷന്‍ കോഴിക്കോട് ജില്ല കോഒാഡിനേറ്റര്‍ പി. പ്രകാശ്, വൈത്തിരി തഹസില്‍ദാര്‍ ടി.പി. ഹാരിസ് എന്നിവരും തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ പുത്തുമല സന്ദര്‍ശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSmalayalam news
News Summary - local news
Next Story