Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരക്കിലോ സ്വർണവുമായി ...

അരക്കിലോ സ്വർണവുമായി വിമാനത്താവളത്തിൽ സ്ത്രീ പിടിയിൽ

text_fields
bookmark_border
അരക്കിലോ സ്വർണവുമായി  വിമാനത്താവളത്തിൽ സ്ത്രീ പിടിയിൽ
cancel
camera_alt??????????????????????? ????????????? ????????

ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച അരക്കിലയോളം വരുന്ന സ്വർണം തിരുവന ന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് വിഭാഗം പിടികൂടി. എറണാകുളം സ്വദേശിനിയായ യുവതി പിടിയിൽ. കഴിഞ്ഞമാസം ദുൈബയിൽനിന്ന് കൊളംബോ വഴി ശ്രീലങ്കൻ വിമാനത്തിൽ തിരുവനന്തപുരെത്തത്തിയ യുവതിയുടെ ലഗേജിനുള്ളിൽ സ്വർണം ഉള്ളതായി സംശയം തോന്നിയതിനെ തുടർന്ന് ഇവരെ തടഞ്ഞ എയർകസ്റ്റംസ് അധികൃതർ വിശദമായി പരിശോധിെച്ചങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇവരുടെ ലഗേജിനുള്ളിൽ സ്വർണം ഉണ്ടന്ന് ഉറപ്പുള്ളതിനെ തുടർന്ന് ലഗേജും പാസ്പോർട്ടും തടഞ്ഞുെവച്ച ശേഷം ഇവരെ പുറത്ത് പോകാൻ അനുവദിച്ചു. തുടർന്ന് ദിവസങ്ങളെടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് ഡ്രമിനുള്ളിൽ അരക്കിലയോളം തൂക്കംവരുന്ന സ്വർണം നാല് ബിസ്കറ്റുകളാക്കി കാമ്പിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.

തുടർന്ന് ലഗേജ് എടുക്കാൻ എത്തണമെന്ന് അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം വിമാനത്താവളത്തിനുള്ളിെലത്തി. ഇവർക്ക് മുമ്പിൽ െവച്ച് ലഗേജുകൾ പൊളിക്കുകയും ഡ്രമിനുള്ളിൽനിന്നു സ്വർണം കെണ്ടത്തുകയും ചെയ്തു. പിടികൂടിയ സ്വർണത്തിന് 18 ലക്ഷത്തോളം രൂപ വിലവരും. എയർ കസ്റ്റംസ് ഇൻറലിജൻസ് ഡെപ‍്യൂട്ടി കമീഷണർ ഡി. ഹരികൃഷണൻ,സൂപ്രണ്ടുമാരായ മനോജ്, രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ വിശാഖ്, മേഘ, അമൻ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story