Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅമ്പൂരി ആദിവാസി മേഖല...

അമ്പൂരി ആദിവാസി മേഖല വറുതിയില്‍

text_fields
bookmark_border
അമ്പൂരി ആദിവാസി മേഖല വറുതിയില്‍
cancel
camera_alt????????????????????? ?????????? ??????????

െവള്ളറട: ദിവസങ്ങളായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ കൊൈമ്പകാണി മേഖലയിൽ ആദിവാസ ികള്‍ കടുത്ത പട്ടിണിയില്‍. മഴ ശമനമില്ലാതെ തുടരുന്നതിനാൽ ഇവർക്ക് വീട്ടിന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഒപ്പം പകര്‍ച്ചവ്യാധി ഭീതിയും. പറമ്പില്‍ കൃഷിചെയ്തിരുന്ന കാച്ചില്‍, ചേമ്പ്, നൂറാന്‍ തുടങ്ങിയ കൃഷി വിഭവങ്ങള്‍ കാട്ടുപന്നിയും വാനരപ്പടയും നശിപ്പിക്കുന്നതോടെ ആദിവാസികള്‍ക്ക് ഭക്ഷണത്തിന് വകയില്ലാത്ത അവസ്ഥയാണ്.

ആദിവാസി മേഖലയിലെ റബര്‍ ടാപ്പിങ് നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു.മഴ ശക്തമായി തുടരുന്നത് ഗ്രാമപഞ്ചായത്ത് അതികൃതരോ സര്‍ക്കാറോ അറിഞ്ഞ ഭാവമില്ല. മഴക്ക് ശമനംവരുവോളം ആദിവാസികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്ന് സി.പി.ഐ ജില്ല കമ്മിറ്റിയംഗം കള്ളിക്കാട് ചന്ദ്രനും മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപകുമാറും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story