Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൗരത്വ...

പൗരത്വ ഭേദഗതിക്കെതിരെ താക്കീതായി വെൽഫെയർ പാർട്ടി ലോങ് മാർച്ച്

text_fields
bookmark_border
പൗരത്വ ഭേദഗതിക്കെതിരെ താക്കീതായി വെൽഫെയർ പാർട്ടി ലോങ് മാർച്ച്
cancel
camera_alt???????? ????????? ???????????????????? ??????????? ????????? ?????? ??????????? ??????????? ??????? ?????????????????????? ?????????? ????? ?????????

പട്ടാമ്പി: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ താക്കീതായി. മോദി സർക്കാറിനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകളു ം കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു. കൊപ്പത്ത് നിന്നാരംഭിച്ച ലോങ് മാർച്ച് ആമയൂർ ശങ്കരമംഗലം വഴി മേലെ പട്ടാമ്പിയിൽ സമാപിച്ചു. തുടർന്ന് മേലെ പട്ടാമ്പിയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് കെ.സി. നാസർ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ആർ. നാരായണസ്വാമി, ബി.എസ്.പി ജില്ല പ്രസിഡൻറ് സുബ്രഹ്മണ്യൻ, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് അഷ്റഫ് അലി വല്ലപ്പുഴ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എസ്.പി. അമീറലി, പി.ഡി.പി ജില്ല ജോയൻറ് സെക്രട്ടറി ബഷീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.സി. നാസർ, ജനറൽ സെക്രട്ടറി എം. സുലൈമാൻ, വൈസ് പ്രസിഡൻറ് പി. ലുക്മാൻ, മോഹൻദാസ് പറളി, എം.എ. മൊയ്തീൻകുട്ടി, നവാഫ് പത്തിരിപ്പാല, ആസിയ റസാക്ക്, ഹാജറ ഇബ്രാഹിം, മുജീബ് വല്ലപ്പുഴ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story