Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി...

പൊന്നാനി വണ്ടിപ്പേട്ടയിൽ ജീർണിച്ച കെട്ടിടം തകർന്നുവീണു

text_fields
bookmark_border
പൊന്നാനി വണ്ടിപ്പേട്ടയിൽ ജീർണിച്ച കെട്ടിടം തകർന്നുവീണു
cancel
camera_alt?????????? ???????? ???????????????-????? ???????? ?????????? ??????????????????????

പൊന്നാനി: പൊന്നാനി ടൗണിലെ വണ്ടിപ്പേട്ട-ചാണ റോഡിൽ സ്ഥിതിചെയ്യുന്ന പഴയ കെട്ടിടം തകർ ന്നുവീണു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന അങ്ങാടിയിലെ കെട്ടിടം തകർന്നുവീണ സമയത്ത് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് 12ഒാടെയാണ് തകർന്നത്. കെട്ടിടത്തിെൻറ ഒരുഭാഗം മാസങ്ങൾക്കുമുമ്പാണ് തകർന്നത്. ഇതേ കെട്ടിടത്തിൽ മൂന്നാം തവണയാണ് തകർന്ന് അപകടമുണ്ടായത്. കെട്ടിടത്തിെൻറ മുൻഭാഗത്ത് പ്രവർത്തിക്കുന്ന കടയിലെ ജീവനക്കാർ നോക്കി നിൽക്കെയാണ് പാതി തകർന്ന കെട്ടിടത്തിെൻറ ഒരുഭാഗം റോഡിലേക്ക് നിലംപൊത്തിയത്. കെട്ടിടത്തിെൻറ ഓടും കഴുക്കോലുമുൾപ്പെടെ റോഡിലേക്കാണ് വീണത്. കെട്ടിടത്തിൽ അഞ്ച് കടകളാണ് പ്രവർത്തിക്കുന്നത്.

മാസങ്ങൾക്കുമുമ്പ് ഒരുഭാഗം തകർന്നുവീണപ്പോൾ തന്നെ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് ഉടമ സന്നദ്ധമായിരുന്നെങ്കിലും കടയുടമകൾ രംഗത്തുവന്നു. നേരത്തേ പൊളിക്കുന്നതിന് മുന്നോടിയായി കടമുറികൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യാപാരികൾ ഇതിന് തയാറായില്ല. തുടർന്ന് ഹൈകോടതിയിൽ ഇതുസംബന്ധിച്ച് കേസും നിലനിൽക്കുന്നുണ്ട്. പൊന്നാനി അങ്ങാടിയിൽ മനുഷ്യജീവന് ഭീഷണിയായി നിരവധി കെട്ടിടങ്ങളാണ് നിലകൊള്ളുന്നത്. ഇത് പൊളിച്ചുനീക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതികളൊന്നും ഫലവത്തായില്ല. നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനടയാത്രക്കാരും നിരന്തരം കടന്നുപോവുന്ന അങ്ങാടിയിൽ ജീവന് ഭീഷണിയായി നിരവധി കെട്ടിടങ്ങളാണുള്ളത്. ഇത് പൊളിച്ചുമാറ്റണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ടെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story