Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കിൽ യാത്ര...

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികൾക്കുനേരെ ആക്രമണം

text_fields
bookmark_border
വള്ളിക്കുന്ന്: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്കുനേരെ ആക്രമണം. നിലവിളികേട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും എത്തിയതോടെ സംഘം കാറിൽ കയറി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ കോഴിക്കോട്^മലപ്പുറം ജില്ലാതിർത്തിയായ കടലുണ്ടിക്കടവ് പാലത്തിന് മുകളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചാലിയം കപ്പലങ്ങാടി സ്വദേശികളായ ദമ്പതികൾ മൂന്ന് വയസ്സുകാരനായ കുട്ടിയുമൊത്ത് പോവുന്നതിനിടെ കാറിലെത്തിയ നാലംഗസംഘം ബൈക്ക് വിലങ്ങനെ നിർത്തി ആക്രമിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന് തലക്കടിയേറ്റു. ആക്രമിക്കാൻ കൊണ്ടുവന്ന കത്തി കണ്ടെത്തി. പരപ്പനങ്ങാടി എസ്. ഷമീറിെൻറ നേതൃത്വത്തിൽ പൊലീസ് കത്തി കസ്റ്റയിലെടുത്തു. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story