Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെസ്റ്റ്ഹിൽ...

വെസ്റ്റ്ഹിൽ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം തുറന്നു

text_fields
bookmark_border
വെസ്റ്റ്ഹിൽ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം തുറന്നു
cancel
camera_alt????????????????? ??????????????? ??????? ???????? ??????? ??. ??????????????? ???? ??????????????

കോഴിക്കോട്: കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാ സം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. മത്സ്യത്തൊഴിലാളി പരിശീ ലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 170 ആശുപത്രികളാണ് തീരദേശ മേഖലയിൽ അനുവദിച്ചത്. തീരദേശ മേഖലയിലെ സ്കൂളുകൾ ഹൈടെക്കാകുകയാണ്. ജില്ലയിലെ തീരദേശ റോഡുകൾക്ക് 50 കോടി രൂപയാണ് നൽകിയത്. കടലാക്രമണ ഭീഷണി നേരിടുന്ന 50 മീറ്ററിനുള്ളിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് ഡിസംബർ മാസത്തോടെ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രത്തിൽ മറ്റ് വകുപ്പുകളുടെ പരിശീലന പരിപാടികൾക്കും അവസരം നൽകും.

മത്സ്യത്തൊഴിലാളികൾക്ക് ആധുനിക മത്സ്യബന്ധന രീതികളെക്കുറിച്ച് അറിവുണ്ടാക്കുക, കടൽസമ്പത്ത് സംരക്ഷിക്കുക, ജീവൻ സുരക്ഷ പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടു കൂടി നബാർഡിെൻറ ധനസഹായത്തോടെയാണ് പരിശീലനകേന്ദ്രം തുടങ്ങിയത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗ സ്ഥർക്കും വകുപ്പ് തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് പ്രധാനമായി ഈ കേന്ദ്രം ചെയ്യുന്നത്. ചടങ്ങിൽ ‘കടൽ ചങ്ങായി’ മൊബൈൽ ആപ്ലിക്കേഷെൻറ അവതരണം നടന്നു. എ. പ്രദീപ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ, കലക്ടർ സാംബശിവ റാവു, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഷാമിൻ വി. സെബാസ്റ്റ്യൻ, അസി. കലക്ടർ ഡി.ആർ മേഘശ്രീ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ. സുധീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story