Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗ മാസം സിറ്റി...

ഇൗ മാസം സിറ്റി പൊലീസിൽനിന്ന്​ വിരമിക്കുന്നത്​ 40 എസ്​.​െഎമാരുൾപ്പെടെ 50 ഉദ്യോഗസ്​ഥർ

text_fields
bookmark_border
കോഴിക്കോട്: ഇൗ മാസം 31ന് സിറ്റി പൊലീസിൽനിന്ന് വിരമിക്കുന്നത് 40 എസ്.െഎമാരുൾപ്പെടെ 50 ഉദ്യോഗസ്ഥർ. ഡി.സി.ആർ.ബി അസി. കമീഷണർ എ.കെ. ബാബു, ജില്ല ആസ്ഥാനത്തെ (ഡി.എച്ച്.ക്യു) അസി. കമാൻഡൻറ് കെ. വിശ്വനാഥൻ, ക്രൈംബ്രാഞ്ചിലെ സി.െഎ കെ.കെ. ശശിധരൻ, ജില്ല പൊലീസ് മേധാവി ഒാഫിസിലെ മാനേജർ സി.കെ. അജയകുമാർ, അക്കൗണ്ട് ഒാഫിസർ വി.എം. സത്യൻ തുടങ്ങിയവരാണ് സർവിസിൽനിന്ന് വിരമിക്കുന്നവരിലെ പ്രമുഖർ. എ. പ്രകാശൻ (നാർക്കോട്ടിക് സെൽ), കെ. ശശികുമാർ (ഡി.എച്ച്.ക്യു), മുസ്തഫ (സി.ബി.സി.െഎ.ഡി), െക.പി. സൈതലവി (നല്ലളം), ടി.ജി. ശശികുമാർ (കൺട്രോൾ റൂം), കെ. ശിവദാസൻ (വെള്ളയിൽ), ഇ. പ്രേമൻ (കൺേട്രാൾ റൂം), എൻ.വി. സദാനന്ദൻ (ചേവായൂർ), പി.ജെ. ചാക്കോ (ഡി.സി.ആർ.ബി) എം.കെ. ശശിധരൻ (കസബ), കെ. സഹദേവൻ (ടൗൺ), എം. ശിവദാസൻ (ടൗൺ), ടി.പി. ശിവാനന്ദൻ (കോസ്റ്റൽ), കെ. സുധീർ (കൺട്രോൾ റൂം), കെ. മുരളീധരൻ (എലത്തൂർ), പി. വേണുഗോപാൽ (നടക്കാവ്), പി.ടി. ശശിധരൻ (ട്രാഫിക്), കെ.പി. ബഷീർ (ഡി.എച്ച്.ക്യു), പി. വത്സൻ നായർ (കൺേട്രാൾ റൂം) എൻ.കെ. ശിവാനന്ദൻ (ട്രാഫിക്), സുനിൽദത്ത് ബാബു (കോസ്റ്റൽ), എൻ. മുരളി (നല്ലളം), കെ. നന്ദൻ (കൺേട്രാൾ റൂം), െക.ടി. മോഹൻദാസ് (മാറാട്), വി.പി. രമേശൻ (പന്നിയങ്കര), ടി. സുകുമാരൻ നായർ (സ്പെഷൽ ബ്രാഞ്ച്), ടി.പി. കാർത്തികേയൻ (നടക്കാവ്), പി.കെ. രാഘവൻ (നടക്കാവ്), ടി. ഗോപാലൻ (ട്രാഫിക്), എം. അരവിന്ദാക്ഷൻ (ചെമ്മങ്ങാട്), പി.ടി. നാരായണൻ (ഡി.എച്ച്.ക്യു), കെ. മോഹനൻ (കൺേട്രാൾ റൂം), പി.എം. വേലായുധൻ (കൺട്രോൾ റൂം), പി.കെ. മുഹമ്മദ് കോയ (മാറാട്), ടി. വിജയൻ (കൺട്രോൾ റൂം), കെ.എൽ. ആൻറണി (ഡി.എച്ച്.ക്യു), എം.കെ. ബാബു (സി.ബി.സി.െഎ.ഡി), ശിവ മാധവൻ (സി.ബി.സി.െഎ.ഡി), യു.െക. രാജൻ (സി.ബി.സി.െഎ.ഡി) എന്നിവരാണ് വിരമിക്കുന്ന എസ്.െഎമാർ. വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ബുധനാഴ്ച രാവിലെ 10.30ന് സിറ്റി പൊലീസ് എംേപ്ലായീസ് സഹകരണ സംഘത്തി​െൻറ നേതൃത്വത്തിൽ യാത്രയയപ്പ് നൽകും. എം.െഎ. ഷാനവാസ് എം.പി ഉദ്ഘാടനം െചയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story