Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യക്ക്...

ഭാര്യക്ക് സ്വർണമാല നൽകി; മാലമോഷ്ടാവ് പിടിയിലായി

text_fields
bookmark_border
ഭാര്യക്ക് സ്വർണമാല നൽകി;  മാലമോഷ്ടാവ് പിടിയിലായി
cancel
camera_alt???????

കുണ്ടറ: ഭാര്യക്ക് സ്വർണമാല നൽകിയ മോഷ്ടാവ് പൊലീസ് പടിയിലായി. കിഴക്കേകല്ലട രണ ്ട് റോഡിൽ പ്ലാസിഡിെൻറ വീട്ടിൽനിന്ന് സ്വർണമാലയും പണവും കവർന്ന കേസിലെ പ്രതിയ മുളവ ന കോട്ടപ്പുറം സുനീഷ് ഭവനിൽ സുനിൽ(പൈലി-43) ആണ് പിടിയിലായത്. കാർ വാങ്ങുകയും ഭാര്യക്ക് മാലനൽകുകയും ചെയ്തതാണ് മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. മോഷണം നടത്തിയ സ്വർണവും കണ്ടെത്തി.

2013ൽ പുനലൂരിൽ മധ്യവയസ്കയെ പീഡിപ്പിച്ച കേസിലും പുനലൂരിൽ പാർട്ടിഓഫിസ് കത്തിച്ച കേസിലും ഇയാൾ പ്രതിയാണ്. എസ്.ഐ ശാന്തകുമാർ, അഡീഷനൽ എസ്.ഐ വിജയകുമാർ, എ.എസ്.ഐ ശരത്ചന്ദ്രൻ, സി.പി.ഒമാരായ ലുക്കോസ്, മധുക്കുട്ടൻ, ഗിരിജകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story