Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശമ്പളം...

ശമ്പളം കുടിശ്ശികയായി; കടത്തുകാരുടെ ജീവിതം ദുരിതത്തിൽ

text_fields
bookmark_border
ശമ്പളം കുടിശ്ശികയായി;  കടത്തുകാരുടെ ജീവിതം ദുരിതത്തിൽ
cancel
camera_alt??????????? ??????????????? ????????????

കൊട്ടിയം: ശമ്പളം കുടിശ്ശികയായതോടെ കടത്തുവള്ളങ്ങളിൽ ജോലിനോക്കുന്ന കടത്തുകാരുട െ ജീവിതം ദുരിതത്തിലായി. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കടത്തു കടവുകളിൽ ജോലി നോക്കുന്ന കടത്തുകാരാണ് ശമ്പളം കുടിശ്ശികയായതോടെ ദുരിതത്തിലായിട്ടുള്ളത്. കടത്തുകാർക്ക് അഞ്ചുമാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്.

അടുത്തിടെ രണ്ടുമാസത്തെ ശമ്പളം നൽകിയെങ്കിലും കുടിശ്ശിക ശമ്പളം വിതരണംചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ശമ്പള കുടിശ്ശിക എന്ന് വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർക്ക് പോലും പറയാൻ കഴിയുന്നില്ല. കടത്തുകാർക്കുള്ള ശമ്പള കുടിശ്ശിക ഉടൻ വിതരണംചെയ്യണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് സെക്രട്ടറി റാഫേൽ കുര്യൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story