Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാടുനീളെ...

നാടുനീളെ മാലിന്യക്കൂമ്പാരം

text_fields
bookmark_border
നാടുനീളെ മാലിന്യക്കൂമ്പാരം
cancel
camera_alt??????????? ??????????????? ????????????? ?????????? ????????????????? ??????????? ????????? ??????????

കുണ്ടറ: ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾക്കും സി.സി.ടി.വി കാമറകളുടെ നിരീക്ഷണത്ത ിനും പുല്ലുവില. കുണ്ടറയിലും പരിസരത്തും പൊതുനിരത്തുകളിലും കുറ്റിക്കാടുകളിലും മാലിന്യം നിറയുന്നു. പെരിനാട് പഞ്ചായത്തിെൻറ മുന്നറിയിപ്പുകൾക്കും കാമറ നിരീക്ഷണത്തിനും പഞ്ചായത്തിലെ മാലിന്യ നിക്ഷേപത്തെ തടയാൻ കഴിയുന്നില്ല.

ഇളമ്പള്ളൂർ-കേരളപുരം റെയിൽവേ സമാന്തര റോഡുകളുടെ വശങ്ങളിലെ കുറ്റിക്കാടുകളിലും ചിറക്കോണത്തേക്ക് പോരുന്ന ഭാഗത്തെ റെയിൽവേ കീഴ്പ്പാലത്തിന് സമീപവും വൻതോതിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പുലർച്ചയും രാത്രി വൈകിയുമാണ് മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുന്നത്. ഇവരെ കൈയോടെ പിടികൂടാത്തതും പിഴ ഈടാക്കാത്തതുമാണ് ഈ സമൂഹികവിരുദ്ധപ്രവർത്തനത്തിന് വളമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story