Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറോഡരികിൽ...

റോഡരികിൽ മാലിന്യം തള്ളൽ തുടർക്കഥ

text_fields
bookmark_border
റോഡരികിൽ മാലിന്യം തള്ളൽ തുടർക്കഥ
cancel

നീലേശ്വരം: നിടുങ്കണ്ട മുതൽ നീലേശ്വരം പാലം വരെയുള്ള റോഡരികിൽ മാലിന്യം തള്ളൽ പതിവാ കുന്നു. റോഡിെൻറ ഇരുവശത്തുമുള്ള മാലിന്യങ്ങൾ മഴ പെയ്തതുമൂലം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങി. ദുർഗന്ധംമൂലം വാഹനയാത്രക്കാർക്കുപോലും മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. റോഡരികിലെ കണ്ടൽക്കാട് ചെടികൾക്ക് താഴെ മാലിന്യം തള്ളുന്നതും പതിവാണ്.

ഇതുമൂലം കണ്ടൽക്കാടുകളും നശിക്കുകയാണ്. റോഡരികിലെ കാടുകളിൽ രാത്രിയിൽ വാഹനത്തിലെത്തി മാലിന്യം തള്ളുകയാണ്. നഗരസഭ മാലിന്യത്തിൽനിന്ന് മുക്തി നേടാൻ നിടുങ്കണ്ട മുതൽ മാർക്കറ്റ് ജങ്ഷൻ വരെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, മാസങ്ങളായി റോഡരികിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ കാഡറ്റുകൾ തയാറായില്ല. നൂറുകണക്കിന് മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂടുകൾ റോഡരികിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story