Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഠനം ‘ഭീതി’യുടെ...

പഠനം ‘ഭീതി’യുടെ മേൽക്കൂരക്ക് കീഴിൽ

text_fields
bookmark_border
കാസർകോട്: നെല്ലിക്കുന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ലാബുകൾ അടർന്ന് വിദ്യാർഥികളുടെ തലയിൽ വീഴുന്നു. കഴിഞ്ഞ കുറെ നാളുകളായി അവസ്ഥ തുടരുകയാണ്. ക്ലാസ് മുറിയുടെ മേൽഭാഗത്തുനിന്നാണ് സ്ലാബുകൾ അടർന്നുവീഴുന്നത്. അപകടത്തിൽനിന്ന് രക്ഷപ്പെടാൻ സ്ലാബുകൾ ഇളകിയഭാഗത്തുനിന്നും മാറിയാണ് കുട്ടികൾ ഇരിപ്പിടം ഉറപ്പിക്കുന്നത്. കുട്ടികൾ സ്ഥിരം സഞ്ചരിക്കുന്ന വഴികളിലെ സ്ലാബുകൾ ഏതുസമയത്തും അടർന്നുവീണുകൊണ്ടിരിക്കുകയാണ്. 1982ൽ പണിത കെട്ടിടമാണ്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പഴകിയകെട്ടിടം അറ്റകുറ്റപ്പണി നടത്തണമെന്ന് നഗരസഭയോട് പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ ചെയ്തില്ല. സൺഷേഡ് ഭാഗം പൂർണമായും തകർന്നതിനെ തുടർന്ന് പൊളിച്ചുനീക്കിയിരിക്കുകയാണ്. എന്നാൽ, ഇതും കോൺക്രീറ്റ് ചെയ്തിട്ടില്ല. മഴപെയ്യുേമ്പാൾ വെള്ളം അകത്തേക്കുകയറുകയാണ്. ഇതുമൂലം കുട്ടികൾക്ക് പഠിക്കാനാകാത്ത സ്ഥിതിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story