Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആലക്കോട്...

ആലക്കോട് എസ്റ്റേറ്റിൽ തീപിടിത്തം

text_fields
bookmark_border
ആലക്കോട് എസ്റ്റേറ്റിൽ തീപിടിത്തം
cancel
camera_alt??????????? ?????????? ?????????????? ??????????

ആലക്കോട്: കോളിമലയിലെ ആലക്കോട് എസ്റ്റേറ്റിൽ വൻ തീപിടിത്തം. വാഹനം കടന്നുചെല് ലാൻ പറ്റാത്ത സ്ഥലത്ത് സാഹസികമായി എത്തി ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന ് തീയണച്ചതിനെ തുടർന്ന് ജനവാസമേഖലയിലേക്ക് തീ പടരാതെ തടയാൻ കഴിഞ്ഞു. ആദിവാസികൾക്ക് പതിച്ചുനൽകിയ ആലക്കോട് എസ്റ്റേറ്റിലെ കോളി പുനരധിവാസ മേഖലയിൽ കഴിഞ്ഞദിവസം രാത്രി ഏഴോടെയാണ് തീപിടിത്തമുണ്ടായത്.

കൃഷിക്കുവേണ്ടി നിലമൊരുക്കി കൂട്ടിയ ചപ്പുചവറുകൾക്കിട്ട തീ ആളിപ്പടരുകയായിരുന്നു. ഏകദേശം ആറ് ഏക്കറോളം സ്ഥലത്തെ റബർമരങ്ങൾ ഉൾപ്പെടെയുള്ള നിരവധി കൃഷികൾ നശിച്ചു. സമീപത്തായി നിരവധി വീടുകളും സ്ഥിതിചെയ്യുന്നുണ്ട്. എന്നാൽ, വീടുകൾക്കൊന്നും നാശമുണ്ടായില്ല. ആലക്കോട് എസ്.ഐ എം. നിജീഷിെൻറ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രാത്രി പത്തുമണിയോടെയാണ് തീ അണക്കാൻ കഴിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story