Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2017 11:57 AM GMT Updated On
date_range 26 April 2017 11:57 AM GMTവേനലിനെ അതിജീവിച്ചിട്ടും ഇൗ കുളം സംരക്ഷിക്കാനാളില്ല
text_fieldsbookmark_border
ശ്രീകണ്ഠപുരം: കടുത്ത വേനലിലും വറ്റാതെ നിൽക്കുന്ന ഒരു കുളമുണ്ടിവിടെ. പക്ഷേ, രക്ഷിക്കാനാളില്ല. എങ്കിലും കർഷകർക്കും പ്രദേശവാസികൾക്കും യഥേഷ്ടം വെള്ളം ലഭ്യമാണിവിടെ. മലപ്പട്ടം ഭഗവതി ക്ഷേത്ര പരിസരെത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള കുളമാണ് നിറയെ ജലവുമായി വേനൽ കാഠിന്യെത്ത അതിജീവിച്ച് ജനങ്ങൾക്ക് ആശ്വാസമാകുന്നത്. കുളിക്കാനും തുണികഴുകാനും ഉപയോഗിക്കുന്നതോടൊപ്പം മലപ്പട്ടം പ്രദേശത്തെ വയലുകളിൽ വേനൽക്കാല കൃഷികൾക്ക് ആവശ്യമായ വെള്ളവും ശേഖരിക്കുന്നത് ഇൗ കുളത്തിൽ നിന്നാണ്. നിറയെ കാടുകയറിയതിനാലും പടവുകൾ നശിച്ചതിനാലും ചളി നിറഞ്ഞതിനാലും കുളത്തിെൻറ സൗന്ദര്യം നഷ്ടെപ്പട്ടിട്ടുണ്ട്. നാട്ടുകാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കുളം നവീകരിക്കാൻ രംഗത്ത് വന്നിട്ടുണ്ടെങ്കിലും മലപ്പട്ടം പഞ്ചായത്തും ജില്ല പഞ്ചായത്തും ഫണ്ടുകളൊന്നും നൽകാത്തതിനാൽ കുളം സംരക്ഷണ നടപടി ഫലവത്താകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story