Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതീപിടിത്തം;...

തീപിടിത്തം; മുന്നറിയിപ്പുമായി ഫയർഫോഴ്സ്

text_fields
bookmark_border
തീപിടിത്തം; മുന്നറിയിപ്പുമായി ഫയർഫോഴ്സ്
cancel

തൊടുപുഴ: വേനൽച്ചൂട് കനത്തതിനെ തുടർന്ന് ജില്ലയിൽ തീപിടിത്തം വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഫയർഫോഴ്സ്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും പുൽമേടുകളും വനഭൂമിയുമാണ് കഴിഞ്ഞ മാസങ്ങളിൽ അഗ്നിക്കിരയായത്. ആളുകളുടെ അശ്രദ്ധയാണ് പല സംഭവങ്ങൾക്കും കാരണമെന്നാണ് വനം വകുപ്പിെൻറയും ഫയർ ഫോഴ്സിെൻറയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.‌ 90 ശതമാനം തീപിടിത്തവും മനുഷ്യനിർമിതമാണെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വനമേഖലകളിൽ ഉണ്ടാകുന്ന മിക്ക തീപിടിത്തവും സ്വാഭാവിക കാട്ടുതീ അല്ലെന്നാണ് നിഗമനം. സാമൂഹിക വിരുദ്ധരുടെ ഇടപെടലാണ് പല സംഭവങ്ങൾക്കും പിന്നിലെന്ന് സൂചനയുണ്ട്.

ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. തീപിടിത്ത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ നെേട്ടാട്ടമോടുകയാണ്. പല സ്റ്റേഷനിലും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ജീവനക്കാരില്ല. വനമേഖല ഏറെയുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പരിമിതിയാണ്. പറമ്പിൽ ചപ്പുചവറുകൾ കത്തിക്കുമ്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീ കത്തിക്കുമ്പോഴും ആവശ്യം കഴിഞ്ഞു തീ കൃത്യമായി അണയ്ക്കാത്തതു അപകടങ്ങൾക്ക് ഇടയാക്കുന്നു. വൈദ്യുതി ലൈനിൽനിന്ന് തീപ്പൊരി തെറിച്ച് തീപടർന്ന് പിടിച്ച സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ച് അപകടം ഒഴിവാക്കുന്നതിനുവേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. അൽപം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഇത്തരം അപകടങ്ങൾ ഒഴിവാക്കാം.

ജാഗ്രത നിർദേശം

  • കത്തിയെരിയുന്ന വിറകു കഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.
  • വിളക്ക്, മെഴുകുതിരി തുടങ്ങിയവ മറിഞ്ഞ് തീ പടരാെത ശ്രദ്ധിക്കുക.
  • ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നോ ഗ്രൈൻഡിങ്, വെൽഡിങ് യന്ത്രങ്ങൾ എന്നിവയിൽ നിന്നോ തീപ്പൊരി ചിതറി അപകടം ഉണ്ടാകാതിരിക്കാൻ കരുതൽ വേണം.
  • മാലിന്യം കത്തിക്കുമ്പോഴും മറ്റും തീ മറ്റിടങ്ങളിൽ പടരാതെ സൂക്ഷിക്കുക
  • വലിയ തോട്ടങ്ങളിൽ കാടും പുല്ലും വെട്ടിത്തെളിച്ച് തീ പടരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക.
  • പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story