Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫിൽ ഇൗ വർഷം 88,000...

ലൈഫിൽ ഇൗ വർഷം 88,000 വീട് കൂടി

text_fields
bookmark_border
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇൗവർഷം 88,000 വീടുകൾ കൂടി നിർമിക്കുമെന്ന് മന്ത്രി എം.വി. േഗാവിന്ദൻ. നൂറ് ദിന പരിപാടിയുടെ ഭാഗമായി 10,000 വീട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിൽ 12067 വീട് കൈമാറാൻ കഴിഞ്ഞു. കഴിഞ്ഞവർഷം 2.45 ലക്ഷം വീടാണ് നിർമിച്ചത്. ഇൗ സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ബില്ലുകളിലെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി കഴിഞ്ഞ വർഷം പുതുക്കിയില്ല. 291 രൂപയാണ് ഇപ്പോൾ. എന്നാൽ, മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ കൂലി കുറവാണെന്നും പറയാനാവില്ല. ലക്ഷദ്വീപ് -266, പഞ്ചാബ് -269, രാജസ്ഥാൻ -261, മഹാരാഷ്ട്ര -248, ഗുജറാത്ത് -229, കർണാടക -289, തമിഴ്നാട് -273 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പ്രതിദിന കൂലി. ഗോവയും ഹരിയാനയും മാത്രമാണ് കൂലിക്കാര്യത്തിൽ കേരളത്തിന് മുന്നിലുള്ളത്. തൊഴിലുറപ്പിന് മിനിമം കൂലി നൽകണമെന്നും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നും തന്നെയാണ് സർക്കാർ നിലപാട്. കേന്ദ്രം സമയത്ത് ഫണ്ട് അനുവദിക്കാത്തത് മൂലമാണ് കൂലിയിൽ കുടിശ്ശികയുണ്ടാകുന്നത്. പ്രശ്നം പരിഹരിച്ച് വരികയാണ്. മുൻ പഞ്ചായത്തംഗങ്ങൾക്ക് പെൻഷൻ അനുവദിക്കുന്നത് പരിശോധിക്കാമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിയോജിപ്പില്ലെങ്കിലും സാമ്പത്തിക സ്ഥിതയും പരിമിതിയും കൂടി കണക്കിലെടുത്തേ തീരുമാനമെടുക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story