Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബംഗളൂരു സ്ഫോടന കേസ്;...

ബംഗളൂരു സ്ഫോടന കേസ്; പ്രതി ഷുഹൈബിനെ ബംഗളൂരുവിലെത്തിച്ചു

text_fields
bookmark_border
-കേസിലെ നിർണായക അറസ്റ്റെന്ന് പൊലീസ് ബംഗളൂരു: തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ബംഗളൂരു സ്ഫോടന കേസ് പ്രതി ഷുഹൈബിനെ ബംഗളൂരുവിലെത്തിച്ചു. ചൊവ്വാഴ്ച പുലർച്ച 6.30ന് ബംഗളൂരുവിലെത്തിച്ച ശേഷം 2008 ലെ ബംഗളൂരു സ്ഫോടന കേസ് കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. വിചാരണ നടപടികൾ അവസാനഘട്ടത്തിലെത്തിയ കേസില്‍ നിർണായക അറസ്റ്റാണിതെന്ന് ബംഗളൂരു ജോയൻറ് കമീഷൻ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. ബംഗളൂരു സിറ്റി തീവ്രവാദ വിരുദ്ധ സെൽ (എ.ടി.സി) കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും 2008 മുതൽ ഒളിവിലായിരുന്ന ഷുഹൈബിനെതിരെ 2019 ഒക്ടോബറിൽ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽ 32ാം പ്രതിയായ ഷുഹൈബ് മുഖ്യ ആസൂത്രകനാണെന്നും സ്ഫോടക വസ്തു ഉണ്ടാക്കിയെന്നുമാണ് പൊലീസ് കണ്ടെത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story