Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗുല്‍നവാസിനെ ...

ഗുല്‍നവാസിനെ ഡല്‍ഹിലേക്ക് കൊണ്ടുപോയി

text_fields
bookmark_border
തിരുവനന്തപുരം: വിമാനത്താവളത്തിൽനിന്ന് തീവ്രവാദബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കൾ നിരവധി കേസുകളിലെ പ്രതികളെന്ന് എൻ.െഎ.എ. തിങ്കളാഴ്ച വൈകീട്ടാണ് റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസ് എന്നിവരെ പിടികൂടിയത്. ഇവരെ റോ സഹായത്തോടെ വിമാനത്താവളത്തിൽ തന്നെ ചോദ്യം ചെയ്തു. മുഹമ്മദ് ഗുല്‍നവാസിനെ തിങ്കളാഴ്ച രാത്രി പേരൂര്‍ക്കട സ്റ്റേഷനില്‍ സൂക്ഷിച്ച ശേഷം ചൊവ്വാഴ്ച ഡല്‍ഹിലേക്ക് കൊണ്ടുപോയി. ഷുഹൈബിനെ കൊച്ചിയിലെത്തിച്ച് ബംഗളൂരുവിലേക്കും. മുഹമ്മദ് ഗുല്‍നവാസ് ഭീകരർക്ക് പണം എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്നാണ് അേന്വഷണസംഘം ചൂണ്ടിക്കാട്ടുന്നത്. സ്‌ഫോടനമടക്കം മറ്റു കേസുകളിലും പ്രതിയാണത്രെ. അക്കൗണ്ടില്‍ അനധികൃതമായി പണം എത്തിയതുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷത്തോളമായി ഗൾഫിൽ ജയിലിലായിരുന്ന ഗുല്‍നവാസിനെ നാടുകടത്തുകയായിരുന്നെന്നും എൻ.െഎ.എ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story