Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'നിങ്ങൾ താങ്ങൂലാ......

'നിങ്ങൾ താങ്ങൂലാ... മനസ്സിലാക്കിക്കോ' -കോടിയേരി

text_fields
bookmark_border
തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ മക്കളുടെ ഫോേട്ടാ പ്രചരിപ്പിക്കുന്നതിൽ മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ. 'ഞങ്ങൾക്കെതിരായി എന്ത് മോർഫിങ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങൾ താങ്ങും. പക്ഷേ, നിങ്ങൾക്കെല്ലാം വന്നാൽ നിങ്ങൾ താങ്ങൂലെന്ന് മനസ്സിലാക്കിക്കോ'- ഇ.പി. ജയരാജൻെറ മകനും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള ഫോേട്ടാ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പാർട്ടി ചർച്ച ചെയ്തോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. 'നിങ്ങൾതന്നെ വാർത്ത ഉണ്ടാക്കും. നിങ്ങൾതന്നെ ചോദ്യം ചോദിക്കും. മുഖ്യമന്ത്രിയുടെകൂടെ സ്വപ്ന സുരേഷ് സംസാരിക്കുന്ന മോർഫ് ചെയ്ത ഫോേട്ടാ പുറത്തുവിട്ടില്ലേ. ഏത് ഫോേട്ടായാണ് വിശ്വസിക്കാൻ പറ്റുക. മോർഫ് ചെയ്ത ചിത്രം ഏഷ്യാനെറ്റ് പ്രചരിപ്പിച്ചു. അതിൻെറ യാഥാർഥ്യം നോക്കാനുള്ള ഉത്തരവാദിത്തം ചാനലിനില്ലേ- കോടിയേരി ചോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story