Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബംഗളൂരു ലോക്ഡൗൺ...

ബംഗളൂരു ലോക്ഡൗൺ ഇന്ന് മുതൽ

text_fields
bookmark_border
ബംഗളൂരു: ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ ലോക്ഡൗൺ ആരംഭിക്കുന്നതോടെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇൗ ജില്ലകളിൽനിന്നും അന്തർ സംസ്ഥാന, അന്തർജില്ല യാത്ര അനുവദിക്കില്ല. ഇതോടെ ബംഗളൂരുവിൽനിന്നും മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നടയിൽനിന്നും കേരളത്തിലേക്ക് ഉൾപ്പെടെ മടങ്ങുന്നവർ സമ്പൂർണ ലോക്ഡൗൺ പൂർത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടിവരും. അടിയന്തര ആവശ്യത്തിനുള്ള അന്തർ സംസ്ഥാന, അന്തർ ജില്ല യാത്രക്ക് സേവാസിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ബംഗളൂരുവിനുള്ളിൽ അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യണമെങ്കിലും പാസ് എടുക്കണം. നേരത്തേതന്നെ ഷെഡ്യൂൾ ചെയ്ത വിമാന, ട്രെയിൻ സർവിസുകൾക്ക് ലോക്ഡൗണിൽ മുടക്കമുണ്ടാകില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story