Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനമുക്കൊന്നിച്ച്‌...

നമുക്കൊന്നിച്ച്‌ മുന്നേറാം

text_fields
bookmark_border
NADA 2 വി.വി. മുഹമ്മദലി പ്രാദേശിക സർക്കാറുകളുടെ പ്രാധാന്യവും ഭരണഭാരവും വർധിച്ച കാലമാണിത്‌. ജനങ്ങളുടെ അത്യാവശ്യവും ദൈനംദിനവുമായ എല്ലാ കാര്യങ്ങളും നിറവേറ്റുന്ന ഭരണസംവിധാനമായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകിച്ച്‌ ഗ്രാമപഞ്ചായത്തുകൾ മാറിയിട്ടുണ്ട്‌. പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്ന വികസനം മാത്രമല്ല ഇന്ന് പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതല- ജനങ്ങളുടെ ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, കുടിവെള്ളം, ദാരിദ്ര്യനിർമാർജനം, താമസസൗകര്യം തുടങ്ങി അടിസ്ഥാനപരമായ ആവശ്യങ്ങൾ ഉറപ്പുവരുത്തേണ്ടതും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. ഈ രംഗത്തെല്ലാം നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഏറെ മുന്നിട്ടുനിൽക്കുന്നു. അടിസ്ഥാന വികസനമെന്നത്‌ റോഡും പാലവും മാത്രമാണെന്ന പഴയ കാഴ്ചപ്പാടും മാറി. കുടുംബാരോഗ്യവും വ്യക്തിശുചിത്വവുമടക്കം വികസനപ്പട്ടികയിൽ ഇടംനേടിയ കാലമാണിത്‌. ഈ രംഗത്തെല്ലാം ജനപക്ഷവും സുതാര്യവുമായ സമഗ്രവികസനം ഉറപ്പുവരുത്തിയാണ് ഈ ഭരണസമിതി പടിയിറങ്ങുന്നത്‌. പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം ഏറെ പരിഹരിച്ചു, പൂർണമായും പരിഹരിക്കാൻ പദ്ധതികൾ നടന്നുവരുന്നു. കെട്ടിടങ്ങളില്ലാത്ത എല്ലാ അംഗൻവാടികൾക്കും കെട്ടിടം പണിതു. ലൈഫ്മിഷൻ ഗുണഭോക്തൃപട്ടികയിലെ മുഴുവനാളുകൾക്കും വീടു നൽകി. പഞ്ചായത്തിലെ എല്ലാ റോഡുകളും റീടാറിങ് നടത്താനാവശ്യമായ ഫണ്ടുകൾ കണ്ടെത്തി. സംസ്ഥാന സർക്കാറിൻെറ റീബിൽഡ്‌ കേരളയിലും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലും നാദാപുരം ഇടംനേടി. കേന്ദ്ര സർക്കാറിൻെറ ജലജീവൻ മിഷൻ പദ്ധതി നേടിയെടുത്തു. ഇതെല്ലാം ഈ ഭരണസമിതിയുടെ നേട്ടങ്ങളാണ്. കോവിഡ്‌കാലത്ത്‌ പ്രവാസികളുടെ ക്വാറൻറീൻ, 5000ത്തോളം ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള താമസം, ഭക്ഷണം, കോവിഡ്‌ പോസിറ്റിവായവർക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌െമൻറ് സെൻറർ തുടങ്ങിയ പ്രവർത്തനങ്ങൾക്ക്‌ നാദാപുരം നല്ലൊരു മാതൃകയാണ് കാഴ്ചവെച്ചത്‌. രാഷ്ട്രീയ ഭിന്നതകൾ മറന്ന് എല്ലാ വിഭാഗം ജനങ്ങളും നാടിൻെറ വികസനത്തിനും പുരോഗതിക്കും ഒന്നിച്ചുനിൽക്കുന്നു എന്നതാണ് നാദാപുരത്തിൻെറ ഏറ്റവും വലിയ പ്രത്യേകത. അങ്ങനെയൊരു വികസന കാഴ്ചപ്പാട്‌ നാദാപുരത്തെ ഓരോ പൗരനുമുണ്ട്‌. ഇത്‌ ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നു, ഭരണകർത്താക്കൾക്ക്‌ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story