Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽ നഷ്ടം;...

തൊഴിൽ നഷ്ടം; ൈഹകോടതി ബി.എസ്.എൻ.എല്ലിെൻറ വിശദീകരണം തേടി

text_fields
bookmark_border
തൊഴിൽ നഷ്ടം; ൈഹകോടതി ബി.എസ്.എൻ.എല്ലിൻെറ വിശദീകരണം തേടി കൊച്ചി: പുതിയ ഉത്തരവ് പ്രകാരം ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടി ബി.എസ്.എൻ.എൽ കൊല്ലം സർക്കിളിലെ വിമുക്ത ഭടന്മാരടക്കം കരാർ ജീവനക്കാർ നൽകിയ ഹരജിയിൽ ഹൈകോടതി ബി.എസ്.എൻ.എല്ലിൻെറ വിശദീകരണം തേടി. ഇൻഫ്രാസ്ട്രക്ചറൽ മെയിൻറനൻസ് വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുന്ന കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത 24 സൈനികരടക്കമുള്ള ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. ബി.എസ്.എൻ.എല്ലിൻെറ പുതിയ തീരുമാന പ്രകാരം 2017 ജൂലൈ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് ഹരജിയിൽ പറയുന്നത്. 55 വയസ്സിന് മേലുള്ള സെക്യൂരിറ്റി ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story