Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2020 11:58 PM GMT Updated On
date_range 17 Nov 2020 11:58 PM GMTശ്രീകണ്ഠപുരം നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികൾ
text_fieldsbookmark_border
ശ്രീകണ്ഠപുരം നഗരസഭ യു.ഡി.എഫ് സ്ഥാനാർഥികൾശ്രീകണ്ഠപുരം: നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ചാം വാർഡ് അമ്പഴത്തുംചാൽ ഒഴികെയുള്ള 29 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് 25 വാർഡുകളിലും ലീഗ് നാല് വാർഡുകളിലും മത്സരിക്കും. നെടുങ്ങോം വാർഡിൽ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനും മത്സരിക്കുമെന്ന് യു.ഡി.എഫ് ചെയർമാൻ എം.ഒ. മാധവൻ മാസ്റ്റർ, കൺവീനർ എൻ.പി. സിദ്ദീഖ് എന്നിവർ അറിയിച്ചു. കഴിഞ്ഞ തവണ ലീഗിനെതിരെ വിമതനായി മത്സരിച്ച് ജയിച്ച എ.പി. മുനീറിനെയാണ് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കുന്നത്. വാർഡ്, സ്ഥാനാർഥി, പാർട്ടി എന്നീ ക്രമത്തിൽ: 1.ചെമ്പന്തൊട്ടി- കെ.സി. ജോസഫ് കൊന്നക്കൽ (കോൺ.), 2. കോറങ്ങോട് -എൻ.വി. ഷീന (കോൺ.), 3. കരയത്തുംചാൽ - ബേബിച്ചൻ ചിറപ്പുറം (കോൺ.), 4. കട്ടായി - കെ.ജെ.ചാക്കോ കൊന്നക്കൽ (കോൺ.), 6. കംബ്ലാരി - ബാബു കാരാംകാട്ടിൽ (കോൺ.), 7.കാനപ്രം - സി.വി.ലിഷ (കോൺ.), 8. പഴയങ്ങാടി- കെ. ശിവദാസൻ (മുസ്ലിം ലീഗ്), 9.പന്ന്യാൽ - ഡോ.കെ.വി. ഫിലോമിന (കോൺ.), 10.കാവുമ്പായി - വി.പി. ഫരീദ ആഷിഖ് (മുസ്ലിം ലീഗ്), 11. പുള്ളിമാൻകുന്ന്- പി.പി. ചന്ദ്രാംഗദൻ മാസ്റ്റർ (കോൺ.),12. ഐച്ചേരി- പി.പി. ബിജു (കോൺ.), 13. എള്ളരിഞ്ഞി- കാഞ്ചന മോഹനൻ (കോൺ.), 14. കൈതപ്രം-വിജിൽ മോഹൻ (കോൺ.), 15. മടമ്പം- പി.മീന(കോൺ.),16. ചെരിക്കോട് - ത്രേസ്യാമ്മ മാത്യു അറക്കപ്പറമ്പിൽ(കോൺ.),17. നെടുങ്ങോം - എ.പി.മുനീർ (യു.ഡി.എഫ്. സ്വത.), 18. ചുണ്ടപ്പറമ്പ്- ബാബു മാണി പെരികിലമലയിൽ (കോൺ.),19. കാഞ്ഞിലേരി - ആലീസ് ജെയിംസ് (കോൺ.), 20. ബാലങ്കരി - വി.വി. സന്തോഷ് (കോൺ.), 21. വയക്കര - നിഷിത റഹ്മാൻ (മുസ്ലിം ലീഗ്), 22. കണിയാർവയൽ - ബിജു പുതുശ്ശേരി (കോൺ.), 23.കോട്ടൂർ - മേഴ്സി ബൈജു(കോൺ.), 24. പഞ്ചാംമൂല - പി.പി. ശാന്തമ്മ(കോൺ.), 25. ആവണക്കോൽ- ബിന്ദു ബെന്നി (കോൺ.),26. ശ്രീകണ്ഠപുരം - വി.പി. നസീമ (ലീഗ്), 27. ചേപ്പറമ്പ്- കെ.പി. ലിജേഷ് (കോൺ.), 28. നിടിയേങ്ങ -കെ.വി. കുഞ്ഞിരാമൻ, 29. പെരുവഞ്ഞി- അമ്പിളി സെബാസ്റ്റ്യൻ, 30. നിടിയേങ്ങ കവല - ജോസഫീന വർഗീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story