Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്നലെ 551 പേർക്ക്...

ഇന്നലെ 551 പേർക്ക് കോവിഡ്

text_fields
bookmark_border
513ഉം സമ്പർക്കത്തിലൂടെ ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച 551 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 513 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേർ വിദേശത്തുനിന്നും 20 പേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 218 പേരുടെ പരിശോധനഫലം നെഗറ്റിവായി. 8113 പേർ രോഗമുക്തരായി. 3793 പേർ ചികിത്സയിലുണ്ട്. വിദേശത്തുനിന്ന് എത്തിയവർ: അഞ്ച് പാലമേൽ സ്വദേശികൾ, ഒന്നുവീതം ആലപ്പുഴ, മാന്നാർ, തുറവൂർ, ചേർത്തല, കായംകുളം, ഓച്ചിറ, തൃക്കുന്നപ്പുഴ സ്വദേശികൾ. അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ: മൂന്ന് പാലമേൽ, മൂന്ന് ചുനക്കര, മൂന്ന് പട്ടണക്കാട്, മൂന്ന് അമ്പലപ്പുഴ, ഒന്നുവീതം കോടംതുരുത്ത്, മുതുകുളം, കായംകുളം, ആറാട്ടുപുഴ, കുമാരപുരം, ചമ്പക്കുളം, ചിങ്ങോലി, ആലപ്പുഴ സ്വദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ: ആലപ്പുഴ സ്വദേശികൾ 75, അമ്പലപ്പുഴ 46, ആറാട്ടുപുഴ ആറ്, ആര്യാട് 19, അരൂർ 29, ഭരണിക്കാവ് അഞ്ച്, അരൂക്കുറ്റി ഒന്ന്, ചമ്പക്കുളം രണ്ട്, ചെന്നിത്തല രണ്ട്, ചേർത്തല ആറ്, ചേർത്തല തെക്ക് 12, ചെറിയനാട് നാല്, ചെട്ടിക്കാട് 25, ചിങ്ങോലി രണ്ട്, ചുനക്കര അഞ്ച്, ചെറുതന ഒന്ന്, ദേവികുളങ്ങര ഒന്ന്, എഴുപുന്ന മൂന്ന്, എരമല്ലിക്കര ഒന്ന്, എടത്വ രണ്ട്, ഹരിപ്പാട് 15, കായംകുളം 25, കൃഷ്ണപുരം രണ്ട്, കടക്കരപ്പള്ളി ഒന്ന്, കാർത്തികപ്പള്ളി രണ്ട്, കരുവാറ്റ രണ്ട്, കുമാരപുരം മൂന്ന്, കഞ്ഞിക്കുഴി മൂന്ന്, കൈനകരി അഞ്ച്, കണ്ടല്ലൂർ ഒന്ന്, കുത്തിയതോട് ഒന്ന്, മുളക്കുഴ ഒന്ന്, മുഹമ്മ മൂന്ന്, മണ്ണഞ്ചേരി രണ്ട്, മാവേലിക്കര മൂന്ന്, മാന്നാർ ഒന്ന്, നൂറനാട് മൂന്ന്, നെടുമുടി ഒന്ന്, പള്ളിപ്പുറം രണ്ട്, പുളിങ്കുന്ന് ഒന്ന്, പട്ടണക്കാട് എട്ട്, പുന്നപ്ര തെക്ക് 20, പാലമേൽ 26, പുന്നപ്ര വടക്ക് 43, പുറക്കാട് ഒമ്പത്, പത്തിയൂർ 12, പാണാവള്ളി 12, രാമങ്കരി രണ്ട്, വെളിയനാട് 16, വയലാർ 12 , വള്ളികുന്നം ഒന്ന്, വെണ്മണി ഒമ്പത്, തലവടി മൂന്ന്, തൃക്കുന്നപ്പുഴ രണ്ട്, തിരുവല്ല ഒന്ന്, തൈക്കാട്ടുശ്ശേരി രണ്ട്, തുറവൂർ ആറ്, തണ്ണീർമുക്കം നാല്, തെക്കേക്കര ഒന്ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story