Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്രണവുമായി...

വ്രണവുമായി കാണപ്പെട്ട കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിൽ

text_fields
bookmark_border
വ്രണവുമായി കാണപ്പെട്ട കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിൽ
cancel

വടക്കഞ്ചേരി: ശരീരത്തിൽ വ്രണവുമായി കാണപ്പെട്ട കാട്ടാന വീണ്ടും ജനവാസകേന്ദ്രത്തിലിറങ്ങി. ഒളകര ഫോറസ്റ്റ് ഡിവിഷന് കീഴിലെ വനത്തിൽ കണ്ട പിടിയാനയാണ് കിഴക്കഞ്ചേരി പിട്ടുകാരികുളമ്പിൽ ഇറങ്ങിയത്. പിട്ടുകാരികുളമ്പ് ലിറ്റിൽ ഫ്ലവർ എസ്റ്റേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് ആനയെ വീണ്ടും കണ്ടത്.

 

അടിവയറ്റിൽ വ്രണം വന്ന് മാംസം തൂങ്ങിയ നിലയിലായിരുന്നു. ജൂൺ ഒമ്പതിന് വനം വകുപ്പ് വാച്ചർമാർ കണ്ടിരുന്നെങ്കിലും പിന്നീട് നടന്ന തിരച്ചിലിൽ കണ്ടെത്താനായില്ല. 
സഞ്ചാരപഥം നിരീക്ഷിക്കാൻ വനം വകുപ്പ് അധികൃതർ കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയാൽ വയനാട്ടിൽനിന്ന് മയക്കുവെടി വിദഗ്ധരെ എത്തിച്ച് ചികിത്സ നൽകാനാണ് ഉദ്ദേശിക്കുന്നത്.

ശരീരത്തിൽ വ്രണം രൂപപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ചരിക്കാൻ ബുദ്ധിമുട്ടില്ല. വ്രണമുണ്ടാകാനുള്ള കാരണം പരിശോധിച്ചാലേ അറിയാനാകൂ. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അവശനിലയിൽ കാണുന്ന കാട്ടാനകൾ െചരിയുന്ന സാഹചര്യത്തിൽ വനം വകുപ്പ് നടപടികൾ ഊർജിതമാക്കാനാണ് സാധ്യത.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - elephant vakkanchery-kerala news
Next Story