Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ്:...

ഉപതെരഞ്ഞെടുപ്പ്: പത്രിക നൽകിയത് 47 സ്ഥാനാർഥികൾ

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്: പത്രിക നൽകിയത് 47 സ്ഥാനാർഥികൾ
cancel

തിരുവനന്തപുരം: അഞ്ച് നിയസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ 47 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ മഞ്ചേശ്വരത്താണ് -13 പത്രികകൾ. എറണാകുളത്ത്-11. വട്ടിയൂർക്കാവ് -10, അരൂർ -ആറ്, കോന്നി -ഏഴ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ ലഭിച്ച പത്രികകൾ. സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. മിക്ക മണ്ഡലങ്ങളിലും പ്രധാന സ്ഥാനാർഥികൾക്കൊപ്പം ഡമ്മികളും പത്രിക നൽകിയിട്ടുണ്ട്. ഒക്ടോബർ മൂന്ന് വരെ പത്രിക പിൻവലിക്കാം.

മുന്നണികളുടെ സ്ഥാനാർഥികളിൽ ഒരാളൊഴികെ എല്ലാവരും അവസാനദിനമായ തിങ്കളാഴ്ചയാണ് പത്രിക സമർപ്പിച്ചത്. സ്ഥാനാർഥിനിർണയം വൈകിയ സാഹചര്യത്തിലാണ് പത്രികസമർപ്പണവും നീണ്ടത്. നിരവധി സ്ഥാനാർഥികൾക്ക് അപരന്മാരും പ്രത്യക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidateskerala newsby electionnomination
News Summary - By election - Candidates filed nomination - Kerala news
Next Story