Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജനങ്ങളുടെ...

ജനങ്ങളുടെ സുരക്ഷക്കായി ജാഗ്രത ശക്തമാക്കണം –ശൈഖ് ഫൈസൽ നവാഫ്

text_fields
bookmark_border
ജനങ്ങളുടെ സുരക്ഷക്കായി ജാഗ്രത   ശക്തമാക്കണം –ശൈഖ് ഫൈസൽ നവാഫ്
cancel
camera_alt

ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ്

അസ്സബാഹിെൻറ നേതൃത്വത്തിൽ ചേർന്ന ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗം

കുവൈത്ത് സിറ്റി: ജനങ്ങളുടെ സുരക്ഷയും സമാധാന ജീവിതവും ഉറപ്പുവരുത്താൻ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് അസ്സബാഹ് ആഹ്വാനം ചെയ്തു. അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെസിഡൻഷ്യൽ ഏരിയകളിൽ പട്രോളിങ് ഉൗർജിതമാക്കണം, താമസ നിയമലംഘകരെയും മറ്റു കുറ്റവാളികളെയും പിടികൂടാൻ പരിശോധന കാമ്പയിനുകൾ രാജ്യത്തിെൻറ എല്ലാഭാഗത്തും കാര്യക്ഷമമായി നടത്തണം, വിവിധ സർക്കാർ ഏജൻസികളുമായി ഫലപ്രദമായ ഏകോപനം നടത്തണം, കോവിഡ് പ്രോേട്ടാകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പരിശോധന നടത്തണം, ജനങ്ങളുടെ പരാതിയിലും ലഭിക്കുന്ന മറ്റു വിവരങ്ങളിലും പെെട്ടന്ന് നടപടിയെടുക്കണം തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹം നൽകി. അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽസൂബി, ആറ് ഗവർണറേറ്റുകളിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance for the safety of the people Strengthen - Shaykh Faisal Nawaf
Next Story