Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രിൻറിങ്,...

പ്രിൻറിങ്, പബ്ലിഷിങ് നിയമം പാർലമെൻറ് അംഗീകരിച്ചു

text_fields
bookmark_border
പ്രിൻറിങ്, പബ്ലിഷിങ് നിയമം പാർലമെൻറ് അംഗീകരിച്ചു
cancel
camera_alt

വ്യാഴാഴ്ച നടന്ന കുവൈത്ത് പാർലമെൻറ് യോഗം

കുവൈത്ത് സിറ്റി: പ്രിൻറിങ് ആൻഡ് പബ്ലിഷിങ് നിയമം കുവൈത്ത് പാർലമെൻറ് അംഗീകരിച്ചു. വിലക്കുകളും നിരോധനങ്ങളും വെട്ടിക്കുറച്ച് അഭിപ്രായ സ്വാതന്ത്ര്യം വിപുലപ്പെടുത്തിയതാണ് പ്രധാന മാറ്റം. 11 തരം വിലക്കുകൾ അഞ്ചായി കുറച്ചു. മതവികാരം വ്രണപ്പെടുത്തൽ, ജനങ്ങളുടെ അന്തസ്സ് ഇടിക്കൽ, കുവൈത്തിന്‍റെയും മറ്റുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കൽ, സമൂഹത്തിന്‍റെ പൊതുധാർമിക ബോധത്തിന് നിരക്കാത്തത് തുടങ്ങിയ ഉള്ളടക്കങ്ങൾ വിലക്കിന്‍റെ പരിധിയിൽ തുടരുന്നു.

10,000 ദീനാർ വരെ പിഴ ചുമത്താൻ അമീറിന് അധികാരം നൽകുന്നതാണ് നിയമം. നിയമനിർമാണവുമായി സഹകരിച്ചതിന് വാർത്താവിതരണ, സാംസ്കാരിക മന്ത്രി ഹമദ് റൂഹുദ്ദീൻ എം.പിമാർക്ക് നന്ദി അറിയിച്ചു.ബുധനാഴ്ച ക്വാറം തികയാത്തതിനാൽ പാർലമെൻറ് യോഗം മുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Printing and Publishing Act
News Summary - The Printing and Publishing Act was approved by Parliament
Next Story