Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊതുമുതൽ...

പൊതുമുതൽ കൈക്കലാക്കിയ സംഭവത്തിൽ നടപടി

text_fields
bookmark_border
പൊതുമുതൽ കൈക്കലാക്കിയ സംഭവത്തിൽ നടപടി
cancel

മനാമ: പൊതുമുതൽ തട്ടിയെടുത്ത സംഭവത്തിൽ ജഅ്ഫരീ ഔഖാഫ് ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കുമെതിരെ നടപടി. 86,000 ത്തിലധികം ദീനാറാണ് തട്ടിപ്പിലൂടെ ഇവർ കൈക്കലാക്കിയത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങളുടെ വെളിച്ചത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിച്ചത്തായത്. ജഅ്ഫരീ ഔഖാഫിന് കീഴിലുള്ള 26 നിർമാണ പദ്ധതികളിൽ ചിലതിൽ ക്വേട്ടഷൻ തുകയും പദ്ധതി തുകയും തമ്മിൽ അന്തരം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:publci takeover
News Summary - Proceedings in the event of a public takeover
Next Story