തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗൺസിലിലെ പിൻവാതിൽ നിയമനക്കാരെ മുഴുവൻ മാറ്റി പി.എസ്.സി ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ നിയമിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് െപ്രാട്ടക്ഷൻ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി റദ്ദ് ചെയ്ത ഹൈകോടതി വിധി ഗൗരവമായി കാണണമെന്ന് സംഘടന ആവശ്യപ്പെട്ടു. പി.എസ്.സി, എംപ്ലോയ്മൻെറ് എക്സേഞ്ച് തുടങ്ങി നിലവിലുള്ള നിയമ സംവിധാനങ്ങളെയെല്ലാം കാറ്റിൽ പറത്തി പിൻവാതിൽ നിയമനങ്ങൾ മാത്രം നടത്തുന്ന സർക്കാർ രീതി അവസാനിപ്പിക്കണമെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.