ഒമാൻ കര അതിർത്തികൾ ഒരാഴ്ചകൂടി അടഞ്ഞുകിടക്കും

മസ്കത്ത്: ഒമാെൻറ കര അതിർത്തികൾ ഒരാഴ്ചകൂടി അടച്ചിടാൻ കോവിഡ് പ്രതിേരാധനടപടികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.

ഫെബ്രുവരി ഒന്നിന് വൈകീട്ട് ആറുമണി വരെ അതിർത്തികൾ അടച്ചിടാനാണ് ഞായറാഴ്ച നടന്ന യോഗത്തിൽ തീരുമാനമായത്. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18ന് വൈകീട്ട് ആറുമണി മുതലാണ് ഒമാെൻറ കര അതിർത്തികൾ അടച്ചത്. കോവിഡിെൻറ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് സംബന്ധിച്ച സ്പെഷൽ ടെക്നിക്കൽ സംഘത്തിെൻറ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടാൻ തീരുമാനമായതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ സ്ഥിതിഗതികളും യോഗത്തിൽ അവലോകനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.