Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലക്സി...

അലക്സി നവാൽനിയെ 2018ലെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കി

text_fields
bookmark_border
അലക്സി നവാൽനിയെ 2018ലെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കി
cancel

മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയെ 2018ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കി. അഞ്ചുവർഷത്തെ ശിക്ഷാനടപടി നേരിടുന്നതിനാലാണ് വിലക്കെന്ന് റഷ്യൻ തെരഞ്ഞെടുപ്പ് വൃത്തങ്ങൾ അറിയിച്ചു. 
രാജ്യത്തെ നിയമമനുസരിച്ച് ശിക്ഷിക്കപ്പെട്ടയാൾക്ക് 10വർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. എന്നാൽ, തീരുമാനം ഭരണഘടനാവിരുദ്ധമാണെന്ന് അലക്സിയുടെ കാമ്പയിൻ മാനേജർ പ്രതികരിച്ചു. 
ജയിലിൽ കഴിയുന്നവരൊഴികെയുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നാണ് നിയമമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 
2018ലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് വ്ലാദിമിർ പുടിനെതിരെ മത്സരിക്കുന്നതിൽ നിന്ന് അലക്സിയെ തടയലാണ് നടപടിക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia
News Summary - Alexi navalni
Next Story