Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താൻ:...

പാകിസ്താൻ: സൈനബ് കേസിൽ പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
പാകിസ്താൻ: സൈനബ് കേസിൽ പ്രധാന പ്രതി പിടിയിൽ
cancel

ലാഹോർ: പാകിസ്താനിലെ കസൂറിൽ ആറു വയസ്സുകാരി സൈനബിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രധാന പ്രതി പിടിയിലായി. സൈനബ് താമസിച്ചിരുന്ന വീടിെൻറ സമീപത്ത് താമസിക്കുന്ന 23കാരനാണ് പിടിയിലായത്. ഇംറാൻ അലി എന്ന ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കുറ്റമേറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അലി ക്രൂരകൃത്യം ചെയ്യില്ലെന്ന സൈനബിെൻറ കുടുംബത്തിെൻറ അഭിപ്രായം സ്വീകരിച്ച് വെറുതെവിടുകയായിരുന്നു. പിന്നീട് ചില തെളിവുകൾകൂടി ലഭിച്ചതോടെ വീണ്ടും ഇയാളെ പിടികൂടുകയായിരുന്നു.

ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ളവ നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ കൂട്ടുകാരായ ചിലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൂടുതൽ പേർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് സൈനബിെൻറ മൃതദേഹം കസൂറിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെടുത്തത്. ബലാത്സംഗത്തിനു ശേഷമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന റിപ്പോർട്ട് വന്നതോടെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsJustice for Zainab
News Summary - Justice for Zainab- World news
Next Story