Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇവാൻകയെ മോദി ...

ഇവാൻകയെ മോദി  ഇന്ത്യയിലേക്ക് ക്ഷണിച്ചു

text_fields
bookmark_border
ഇവാൻകയെ മോദി  ഇന്ത്യയിലേക്ക് ക്ഷണിച്ചു
cancel

വാഷിങ്ടൺ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എസ് പ്രസിഡൻറി‍െൻറ മകൾ ഇവാൻക ട്രംപിന് മോദിയുടെ ക്ഷണം.  ഈ വർഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയിൽ യു.എസ് നയതന്ത്രസംഘത്തെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം.

മോദിയുമായുള്ള  സന്ദർശനത്തിനുശേഷം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്. ‘ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിന് നന്ദി’ എന്ന് ഉടൻതന്നെ ഇവാൻക ട്വിറ്ററിൽ  കുറിച്ചു. എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയാണ് (ജി.ഇ.എസ്) ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്നത്.  തുർക്കി, യു.എ.ഇ, മലേഷ്യ, മൊറോക്കോ, കെനിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് മുമ്പ് ജി.ഇ.എസ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - trump welcome ivanka to india
Next Story