Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ വംശജെൻറ...

ഇന്ത്യൻ വംശജെൻറ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയേക്കും

text_fields
bookmark_border
ഇന്ത്യൻ വംശജെൻറ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിയേക്കും
cancel

വാഷിങ്ടൺ: യു.എസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ആദ്യ ഇന്ത്യൻ-അമേരിക്കൻ വംശജെൻറ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കും. െഫബ്രുവരി 23നായിരുന്നു  ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദൻ യൻദാമുരിയുടെ (32) വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, 2015ൽ പെൻസൽവേനിയ ഗവർണർ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രഖ്യാപിച്ച മൊറേട്ടാറിയം നിലനിൽക്കുന്നതിനാൽ വധശിക്ഷ നീണ്ടേക്കുമെന്നാണ് സൂചന. 

2014ലാണ് 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിെൻറ അമ്മൂമ്മ സത്യവതി വെന്നയെയും കൊലപ്പെടുത്തിയ കേസിൽ രഘുനന്ദൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചത്. പെൻസൽവേനിയയിലെ ജയിലിൽ കനത്ത സുരക്ഷയിലാണ് രഘുനന്ദൻ ഇേപ്പാൾ കഴിയുന്നത്. ഗവർണർ മൊറേട്ടാറിയം പിൻവലിക്കുന്നതിനു പിന്നാലെ രഘുനന്ദനെൻറ വധശിക്ഷ അതിവേഗം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിെന തട്ടിയെടുക്കാൻ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ െകാല്ലപ്പെടുകയായിരുന്നു. പിന്നീട് കുഞ്ഞും മരിച്ചു. അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് രഘുനന്ദൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsdeath penaltypunishmentSentencedmalayalam news
News Summary - Indian American- death Punishment- World news
Next Story