
‘‘ചൈനയില്‍ പരിഷ്കരണവും ഉദാരതയും ആരംഭിച്ചിട്ട് 30 വര്‍ഷമായി, എന്നെ സംബന്ധിച്ച് ഇത് ചില സരളമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്: ആര്‍ക്കാണതിന്‍െറ മെച്ചം കിട്ടിയത്? ആര്‍ക്കാണ് നഷ്ടമുണ്ടായത്?

മാതൃഭൂമിയിലേക്കുള്ള രണ്ടാം വരവിലാണ് എം.ടി. വാസുദേവന്‍ നായര്‍ എന്‍െറ എഡിറ്ററാകുന്നത്. കാരണം, ഒന്നാമൂഴത്തില്‍ അദ്ദേഹത്തിന്‍െറ കൈകളിലൂടെ എന്‍െറ രചനകളൊന്നും കടന്നുപോയിട്ടില്ല. കെ.സി.

പാബ്ളോ പിക്കാസൊയെ ചിത്രകാരിയായ ഫ്രാന്‍സ്വാസ് ഗിലോ ആദ്യമായി കണ്ടുമുട്ടിയത് 1943ല്‍ ജര്‍മനി ഫ്രാന്‍സിനെ കീഴടക്കിയ കാലത്താണ്. അന്ന് ഫ്രാന്‍സ്വാസിന് 21 വയസ്സ്. സദാസമയവും ചിത്രകലയില്‍ മുഴുകിനടക്കുന്ന കാലം.

പുസ്തകപ്രകാശന ചടങ്ങുകളില്‍ നിലനില്‍ക്കുന്ന യാഥാസ്തികത്വം എങ്ങനെ മറികടക്കാമെന്നായിരുന്നു ഞങ്ങളുടെ ആലോചന. എന്‍െറ രണ്ടാമത്തെ പുസ്തകമാണ് പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്നത്.

എത്ര ഒഴുകിയാലും വറ്റാത്ത നീരുറവ പോലെയോ എത്ര പെയ്താലും ഒഴിയാത്ത കര്‍ക്കടകമേഘംപോലെയോ ഒരു തോരാസങ്കടം എന്‍െറയുള്ളില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു.

സ്വാമിജി അന്നദാനത്തിന്‍െറ മഹത്ത്വത്തെക്കുറിച്ച് സുദീര്‍ഘമായ പ്രഭാഷണം നടത്തി. ഉപനിഷത്തുകളും പുരാണങ്ങളുമൊക്കെ ഉദ്ധരിച്ചുകൊണ്ടുള്ള പ്രഭാഷണം ശ്രോതാക്കള്‍ ശ്രദ്ധയോടെ കേട്ടിരുന്നു.


