Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്...

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഗോൾമഴയോടെ അവസാനം

text_fields
bookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഗോൾമഴയോടെ അവസാനം
cancel
ലണ്ടൻ: ഗോൾമഴ പെയ്യിച്ച് 2016-17 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പൂർണ വിരാമം. കിരീടം ചൂടിയ ചെൽസിയും വമ്പന്മാരായ ആഴ്സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ടോട്ടൻഹാം ഹോട്സ്പർ എന്നിവരും വിജയത്തോടെ സീസൺ അവസാനിപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് ബോൺമൗത്തിനോട് സമനിലക്കുരുക്ക് (1-1). 

ചെൽസിയുടെ ആറാം കിരീടമായിരുന്നു ഇത്. കഴിഞ്ഞ വർഷം ഹൊസെ മൗറീന്യോക്കു കീഴിൽ പത്താം സ്ഥാനക്കാരായി സീസൺ അവസാനിപ്പിക്കേണ്ടിവന്ന ചെൽസിയിലേക്ക് അേൻറാണിയോ കോെൻറയെന്ന ഇറ്റലിക്കാരൻ കോച്ചായി വന്നതോടെ നീലപ്പടയുടെ രൂപവും ഭാവവും മാറുന്നതാണ് ഫുട്ബാൾ ലോകം കാണുന്നത്. കോെൻറയുടെ പ്രതിരോധ-ആക്രമണ തന്ത്രങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർക്കെല്ലാം അടിെതറ്റി. ഒടുവിൽ സ്റ്റഫോംബ്രിഡ്ജിൽ നീലപ്പട ആറാം കിരീടവുമെത്തിച്ചു. 1954-55 സീസണിലാണ് ചെൽസി ആദ്യമായി കിരീടം ചൂടുന്നത്. പിന്നീട് 2000ത്തിനു ശേഷമാണ് ചെൽസിയുടെ ബാക്കിയുള്ള അഞ്ചു കിരീടങ്ങളും. 


ചെൽസി vs സണ്ടർലൻഡ് (5-1): സ്വന്തം ആരാധകർക്കു മുന്നിൽ ചെൽസി കിരീടം ഏറ്റുവാങ്ങിയത് സണ്ടർലൻഡിനെ 5-1ന് കെട്ടുകെട്ടിച്ചാണ്. വില്യൻ, ഏഡൻ ഹസാർഡ്, െപഡ്രോ, മിഷി ബാറ്റ്ഷുഹായ് (90, 92) എന്നിവരാണ് ചെൽസിയുടെ സ്കോറർമാർ. സണ്ടർലൻഡിെൻറ യാവിയർ മൻകിലോ മൂന്നാം മിനിറ്റിൽ നേടിയ ഗോളിൽ പിന്നിലായ ചെൽസി, കിരീടനേട്ടം ജയത്തോടെ വർണാഭമാക്കാൻ തിരിച്ചുവരുകയായിരുന്നു. 

ആഴ്സനൽ vs എവർട്ടൻ (3-1): ശക്തരായ എവർട്ടനെതിരെ 3-1നാണ് ആഴ്സനൽ വിജയിച്ചത്. ജയിച്ചെങ്കിലും ആഴ്സനലിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല. ഹെക്റ്റർ ബെലറി, അലക്സി സാഞ്ചസ്, ആരോൺ റംസി എന്നിവരാണ് ഗോൾ നേടിയത്.ഹൾ സിറ്റി vs ടോട്ടൻഹാം (1-7): കഴിഞ്ഞ കളിയിലെ ഗോളടിവീരൻ ഹാരി കെയ്ൻ വീണ്ടും ഹാട്രിക്കുമായി നിറഞ്ഞുനിന്നപ്പോൾ ഹൾ സിറ്റിയുടെ വലയിൽ ടോട്ടൻഹാം അടിച്ചുകയറ്റിയത് ഏഴു ഗോളുകളാണ്. ഇതോടെ കെയ്ൻ ഇംഗ്ലണ്ടിലെ ടോപ്സ്കോററുമായി.

ലിവർപൂൾ vs മിഡിൽസ്ബറോ: ജയത്തോടെ ആഴ്സനലിനെ പിന്തള്ളി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചു. വിനാൽഡം (45ാം മിനിറ്റ്), കുട്ടീന്യോ (51), ആദം ലല്ലാന (56) എന്നിവരാണ് സ്കോറർമാർ.മാഞ്ചസ്റ്റർ യുനൈറ്റഡ് vs ക്രിസ്റ്റൽ പാലസ് (2-0): ജോഷ്വാ ഹാരോപ് (15ാം മിനിറ്റ്), പോൾ പോഗ്ബ (19) എന്നിവരുടെ ഗോളിലാണ് യുനൈറ്റഡിെൻറ വിജയം. വാറ്റ്േഫാഡ് vs മാഞ്ചസ്റ്റർ സിറ്റി (0-5): അഞ്ചു ഗോളോടെയാണ് സിറ്റി ‘കൊട്ടിക്കലാശം’ തീരുമാനമാക്കിയത്. വിൻസെൻറ് കംപാനി (അഞ്ചാം മിനിറ്റ്), സെർജിയോ അഗ്യൂറോ (23, 36), ഫെർനാൻഡീന്യോ (41), ഗബ്രിയേൽ ജീസസ് (58) എന്നിവരാണ് സ്കോറർമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chelsea F.CEPL title
News Summary - english premier league
Next Story