Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_right‘ചീറ്റ് ഗേറ്റി’നെ...

‘ചീറ്റ് ഗേറ്റി’നെ ബൗണ്ടറി കടത്തിയ മാതൃക

text_fields
bookmark_border
‘ചീറ്റ് ഗേറ്റി’നെ ബൗണ്ടറി  കടത്തിയ മാതൃക
cancel

മുംബൈ: കളിയും കളിക്കു പുറത്തെ കാര്യങ്ങളുമായി ഇന്ത്യ-ഒാസീസ് ടെസ്റ്റ് എന്നും ഹിറ്റാണ്. കളിക്കു പുറമെ കുറച്ച് എരിവും പുളിയുമുള്ള വിവാദങ്ങൾ ചേരുന്നതിനാണ് സംഘാടകർക്കും ടെലിവിഷൻ  സംപ്രേഷണാവകാശമുള്ളവർക്കും താൽപര്യം.  മങ്കിഗേറ്റ് ഉൾപ്പെടെയുള്ളവ ഉദാഹരണം. 

ഇൗ കാത്തിരിപ്പിനിടയിലേക്ക്  വീണുകിട്ടിയതായിരുന്നു ബംഗളൂരു  ചിന്നസ്വാമിയിലെ ഡി.ആർ.എസ് വിവാദം. ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനും സഹതാരം പീറ്റർ ഹാൻഡ്സ്കോമ്പിനുമെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് െഎ.സി.സിക്ക് പരാതി നൽകിയതോടെ സംഭവം കൊഴുത്തെന്ന് പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ, ഒരു മണിക്കൂറിനകം പരാതി പിൻവലിച്ച് ഇന്ത്യയും ആസ്ട്രേലിയയും ഭായ് ഭായ് ആയി. ഇതോടെ, പതിറ്റാണ്ടുകളായുള്ള ഇന്ത്യ^ആസ്ട്രേലിയ ക്രിക്കറ്റ് വൈരത്തിന് സൗഹൃദത്തിെൻറ മാനം പകരുകയാണ് ഇരു ക്രിക്കറ്റ് ബോർഡുകളും. വ്യാഴാഴ്ച രാത്രിയായിരുന്നു ബി.സി.സി.െഎ പരാതി നൽകിയത്. എന്നാൽ, തൊട്ടുപിന്നാലെ ഇരു ക്രിക്കറ്റ് ബോർഡുകളുടെയും സി.ഇ.ഒമാരായ രാഹുൽ ജൊഹ്രിയും ജെയിംസ് സതർലാൻഡും ഒന്നിച്ചിരുന്നതോടെ പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു. ഉടൻതന്നെ പരാതി പിൻവലിക്കുകയും ചെയ്തു. 

മാന്യമായ കളി
ബംഗളൂരുവിൽ വിവാദം തലപൊക്കിയപ്പോൾ സന്തോഷിച്ചത് സുപ്രീംകോടതി ഇടപെടലോടെ സ്ഥാനം നഷ്ടമായ മുൻ ബി.സി.സി.െഎ  ഭാരവാഹികളായിരുന്നു. പുതിയ ഭരണസമിതിയുടെ പരിചയക്കുറവ് പ്രശ്നം വഷളാക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ഇൗ മോഹമെല്ലാം ഒരൊറ്റ നീക്കത്തിലൂടെ ക്ലീൻ ബൗൾഡാക്കുക മാത്രമല്ല, അനുരഞ്ജനത്തിെൻറ പുതിയ കീഴ് വഴക്കത്തിനും വിനോദ് റായിയുടെ  നേതൃത്വത്തിലുള്ള പുതിയ സംഘം തുടക്കമിട്ടു.  ആസ്ട്രേലിയൻ താരങ്ങളുടെ ചതിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളാനുള്ള നീക്കത്തി‍െൻറ ഭാഗമായാണ് ഇരു ടീമുകളുടെയും സി.ഇ.ഒമാർ കൂടിക്കാഴ്ച നടത്തിയതും പരാതി പിൻവലിക്കാൻ തീരുമാനിച്ചതും. കളിയുടെ യഥാർഥ സ്പിരിറ്റ് വഴിമാറാതിരിക്കാനാണ് നടപടിയെന്നാണ് ബോർഡുമായി ബന്ധപ്പെട്ട മുതിർന്ന അംഗം വ്യക്തമാക്കിയത്. സ്മിത്തിനെതിരെ ശക്തമായ തെളിവ് നിലനിൽക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പരാതിയുമായി മുന്നോട്ടുപോയാൽ കുറഞ്ഞത് മൂന്നാം ടെസ്റ്റിൽ നിന്നെങ്കിലും ക്യാപ്റ്റന് സസ്പെൻഷൻ ഉറപ്പായിരുന്നു. 

പരാതി പിൻവലിച്ചതിനു പുറമെ, ബി.സി.സി. െഎയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ  പരിഹാസ ട്വീറ്റുകളും പിൻവലിച്ചു.  ഡി.ആർ.എസിനെ പരിഹസിച്ചുള്ള ഡ്രസിങ് റൂം റിവ്യൂ സിസ്റ്റം, അശ്വിെൻറ അഭിമുഖത്തിലെ ‘അണ്ടർ 10 ഗെയിം’ തുടങ്ങിയ പരാമർശങ്ങളും വെള്ളിയാഴ്ച പിൻവലിച്ചു. 

എന്നാൽ, പരാതിയുണ്ടെങ്കിൽ 48  മണിക്കൂറിനുള്ളിൽ െഎ.സി.സിക്ക്  നൽകണമെന്നതിെൻറ അടിസ്ഥാനത്തിലായിരുന്നു പരാതി നൽകിയതെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു. പിൻവലിക്കാനുള്ള സാധ്യത മനസ്സിൽ  കണ്ടായിരുന്നു ഇൗ നീക്കമെന്നും അറിയിച്ചു. റാഞ്ചിയിൽ മികച്ച സ്പോർട്സ്മാൻ സ്പിരിറ്റോടെതന്നെ കളി തുടരാനാണ് തീരുമാനം. പരസ്പര പോരിന് ഇരു ബോർഡിെൻറയും പിന്തുണയില്ലെന്നു വ്യക്തം. മാത്രമല്ല, റാഞ്ചിയിലെ മത്സരത്തിനുമുമ്പ് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരും കോച്ചുമാരും  ൈകകോർത്ത് പിടിച്ച് സന്ദേശം ആരാധകരിലേക്കും കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india australia
News Summary - india australia
Next Story