Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബിഹാർ കോൺഗ്രസിൽ...

ബിഹാർ കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത 

text_fields
bookmark_border
ബിഹാർ കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത 
cancel

ന്യൂഡൽഹി: ബിഹാർ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിെനതിരെ എം.എൽ.എമാർ നിലപാട് ശക്തമാക്കിയതോടെ ഹൈകമാൻഡ് ഇടപെടലിന് സാധ്യതയേറി. ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനുവേണ്ടി കോൺഗ്രസ് എം.എൽ.എമാരെ ചാക്കിടാൻ ശ്രമിച്ചുവെന്ന ആരോപണം ഒരു വിഭാഗം എം.എൽ.എമാർതന്നെ പി.സി.സി പ്രസിഡൻറ് അശോക് ചൗധരിെക്കതിരെ ഉയർത്തിയിരുന്നു. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയെയും ഇക്കാര്യം അറിയിച്ചു.

ഹൈകമാൻഡ് എം.എൽ.എമാരെ കണ്ട് സംസാരിക്കുകയും ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ഒരു വിഭാഗം എം.എൽ.എമാർ തനിെക്കതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അശോക് ചൗധരിയും ആരോപിച്ചു. പ്രശ്നം വഷളായ സാഹചര്യത്തിൽ വിഷയത്തിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഇടപെടുമെന്നാണ് സൂചന. ചൗധരിെക്കതിരെ ഗുരുതര ആരോപണം ഉയരുകയും എം.എൽ.എമാർ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തതോടെ നടപടിയെടുക്കാതെ വഴിയില്ലെന്ന സാഹചര്യമാണ് ഹൈകമാൻഡിന് മുന്നിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressbiharmalayalam news
News Summary - Bihar congress- India news
Next Story