Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനികുതി ഇളവുകളും വിപരീത...

നികുതി ഇളവുകളും വിപരീത നികുതിയും 

text_fields
bookmark_border
gst
cancel

സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ നൽകുന്ന കമേർഷ്യൽ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് 5000 രൂപ വരെയാണെങ്കിലും തുടർച്ചയായി നൽകുന്ന സേവനങ്ങളുടെ കാര്യത്തിൽ ഒരു വ്യക്തിയിൽനിന്ന് ഈടാക്കുന്ന ഒരു വർഷത്തെ മൊത്തം സേവന ഫീസ് 5000 രൂപവരെയാണെങ്കിലും അത്തരം സേവനങ്ങൾക്ക് ജി.എസ്.ടി നികുതി ബാധകമല്ല. ഇവ നികുതിരഹിതമായതിനാൽ അത്തരം സേവനങ്ങളുടെ ഫീസിനോടൊപ്പം നികുതി പിരിക്കാൻ പാടുള്ളതല്ല. പക്ഷേ, 5000 രൂപ വരെയുള്ള മേൽപറഞ്ഞ നികുതി ഇളവ്, ഒരു സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ സപ്ലൈ ചെയ്യുന്ന കമേർഷ്യൽ ചരക്കുകൾക്ക് ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതായതു മാന്വൽ ടെൻഡർ ഫോം, തടി ലേലം, സ്ക്രാപ് വിൽപന എന്നിവക്കുമേൽ നികുതി ഇളവ് ലഭിക്കുകയില്ല.

ബിസിനസ് സ്ഥാപനത്തിനുള്ള ജി.എസ്.ടി നികുതി ഇളവ്
കഴിഞ്ഞ സാമ്പത്തിക വർഷം 20 ലക്ഷത്തിൽ താഴെ മൊത്തം വിറ്റുവരവുള്ള ഒരു ബിസിനസ് സ്ഥാപനത്തിന് നൽകുന്ന കമേർഷ്യൽ സേവനങ്ങൾക്ക് ജി.എസ്.ടി നികുതി ബാധകമല്ല. പേക്ഷ, ഈ നികുതി ഇളവ് ഷോപിങ് കോംപ്ലക്സ്, ഒാഡിറ്റോറിയം, കല്യാണമണ്ഡപം, ഹാൾ, ലോഡ്ജ്, സ്ഥലം എന്നിവ വാടകക്ക് നൽകുക, തുറമുഖത്തിലും /വിമാനത്താവളത്തിലും നൽകുന്ന സേവനങ്ങൾ, ഗുഡ്സ്/പാസഞ്ചർ ഗതാഗതങ്ങൾ, പോസ്റ്റൽ ഡിപാർട്മെൻറ് സർക്കാർ /തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊഴികെ നൽകുന്ന  സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് പാർസൽ, ലൈഫ് ഇൻഷുറൻസ്, ഏജൻസി സർവിസസ് എന്നീ കമേർഷ്യൽ സേവനങ്ങൾക്ക് ബാധകമല്ല. സർക്കാറിെൻറയോ / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിെൻറയോ മേൽപറഞ്ഞ സേവനങ്ങൾ സ്വീകരിക്കുന്ന എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും (മുൻവർഷത്തെ ടേണോവർ എത്രയായിരുന്നാലും) വ്യക്തികൾക്കുമെല്ലാം അവയുടെ വാടകയോടൊപ്പം അല്ലെങ്കിൽ ഫീസിനൊപ്പം ജി.എസ്.ടി നികുതിയും നൽകാൻ ബാധ്യതയുണ്ട്. പക്ഷേ, മേൽപറഞ്ഞ നികുതി ഇളവും ഒരു സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ സപ്ലൈ ചെയ്യുന്ന കമേർഷ്യൽ ചരക്കുകൾക്ക് ബാധകമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മേൽപറഞ്ഞ നികുതി ഇളവുകൾ ഒരു സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ നികുതിബാധകമായ കമേർഷ്യൽ സാധന-സേവനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ ഉള്ളതാണ്. എന്നാൽ, ഒരു സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ നികുതിബാധകമായ കമേർഷ്യൽ സാധന-സേവനങ്ങൾ വാങ്ങുകയാണെങ്കിൽ അഥവാ സ്വീകരിക്കുകയാണെങ്കിൽ, അവ സപ്ലൈ ചെയ്യുന്ന രജിസ്ട്രേഷനുള്ള കച്ചവടക്കാരന്  നികുതി ഇൻവോയ്സിൽ കാണിച്ചിട്ടുള്ള സാധന/സേവന വിലയും ടി.ഡി.എസ് കിഴിച്ചുള്ള നികുതിയും നൽകാൻ ബാധ്യസ്ഥരാണ്.

വിപരീത നികുതി
സാധാരണ വിൽപന സേവന നികുതി ഘടനയിൽനിന്നും വ്യത്യസ്തമായ ഒരു പരിപ്രേക്ഷ്യമാണ് വിപരീത നികുതിക്കുള്ളത്. ഇവിടെ വിൽപന അഥവാ സേവനം നൽകുന്നവനല്ല മറിച്ച്, സ്വീകരിക്കുന്നയാളാണ് നികുതി നൽകേണ്ടത്. രജിസ്ട്രേഷനുള്ള വ്യക്തിയോ സ്ഥാപനമോ അതില്ലാത്ത വ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ ജി.എസ്.ടി നികുതി ബാധകമായ സാധനങ്ങളോ സേവനങ്ങളോ സ്വീകരിക്കുന്ന പക്ഷം -അത്തരം ഇടപാടുകളുടെ നികുതി, സ്വീകർത്താവ് തന്നെ റിട്ടേൺ സമർപ്പിച്ച് സർക്കാറിനു നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.

രജിസ്ട്രേഷൻ ഇല്ലാത്ത ഡീലേഴ്സിൽനിന്ന് നികുതിബാധകമായ സാധന -സേവനങ്ങൾ വാങ്ങുന്ന ജനറൽ രജിസ്ട്രേഷനുള്ള ഒരു സർക്കാർ/തദ്ദേശ സ്വയംഭരണ സ്ഥാപനം, അവയുടെ നികുതി വിപരീത നികുതിയായി അടക്കേണ്ടി വരും. പേക്ഷ, ഒരു ദിവസം വാങ്ങുന്ന /സ്വീകരിക്കുന്ന അത്തരം സാധന സേവനങ്ങളുടെ ആകെ വില 5000 രൂപയിൽ താഴെയാണെങ്കിൽ, വിപരീത നികുതി അടക്കേണ്ടതില്ല. എന്നാൽ അത്തരം സാധന സേവനങ്ങളുടെ ആകെ വില വില 5000 രൂപയിൽ അധികമാവുന്നതു ഏതെല്ലാം ദിവസങ്ങളിലാണോ, ആ ദിവസങ്ങളിലെ മാത്രം  മുഴുവൻ തുകക്കും വിപരീത നികുതി അടക്കേണ്ടതാണ്. ഉദാഹരണമായി, ഒരു ദിവസം 5100 രൂപക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത ഡീലേഴ്സിൽനിന്ന് സാധന -സേവനങ്ങൾ വാങ്ങിയാൽ 5100 രൂപക്കും വിപരീത നികുതി അടക്കേണ്ടതാണ്. അതേസമയം, ഒരു രജിസ്ട്രേഡ് വ്യാപാരി, ജനറൽ രജിസ്റ്റർ ഇല്ലാത്ത ഒരു സർക്കാർ/തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽനിന്ന് സാധന സേവനങ്ങൾ വാങ്ങിയാൽ, അത്തരം സാധന -സേവനങ്ങളുടെ പേരിൽ വിപരീത നികുതി അടക്കേണ്ട ബാധ്യത ബന്ധപ്പെട്ട വ്യാപാരിക്കായിരിക്കും.

വിപരീത നികുതി ബാധകമായ പ്രത്യേകം വിജ്ഞാപനം ചെയ്ത കമേർഷ്യൽ സാധന -സേവനങ്ങൾ: ജി.എസ്.ടി നിയമപ്രകാരം ജനറൽ രജിസ്ട്രേഷൻ ഉണ്ടെങ്കിലും സർക്കാർ സ്ഥാപനമോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ നൽകുന്ന കമേർഷ്യൽ സേവനങ്ങളിൽ ഷോപിങ് കോംപ്ലക്സ്, ഒാഡിറ്റോറിയം, കല്യാണമണ്ഡപം, ഹാൾ, ലോഡ്ജ്, സ്ഥലം എന്നിവ വാടകക്ക് നൽകുക, തുറമുഖത്തിലും /വിമാനത്താവളത്തിലും നൽകുന്ന സേവനങ്ങൾ, ഗുഡ്സ് /പാസഞ്ചർ ഗതാഗതങ്ങൾ, പോസ്റ്റൽ ഡിപാർട്മെൻറ് സർക്കാർ /തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊഴികെ നൽകുന്ന സ്പീഡ് പോസ്റ്റ്, എക്സ്പ്രസ് പാർസൽ, ലൈഫ് ഇൻഷുറൻസ്, ഏജൻസി സർവിസസ് എന്നീ സേവനങ്ങൾക്കു മാത്രമേ സർക്കാർ സ്ഥാപനത്തിനോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ ജി.എസ്.ടി നികുതി പിരിച്ച് അടക്കാൻ ബാധ്യതയുള്ളൂ. ബാക്കി എല്ലാ സേവനങ്ങൾക്കും അത്തരം സേവനം സ്വീകരിച്ച രജിസ്േട്രഡ് വ്യാപാരികളാണ് വിപരീത നികുതി രീതിയിൽ ജി.എസ്.ടി അടക്കേണ്ടത്. ഉദാഹരണമായി 6000 രൂപയുടെ ഇ-ടെൻഡർ ഫോം വിൽക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം, ടെൻഡർ ഫീ മാത്രമേ പിരിക്കേണ്ടതുള്ളൂ. അതിന് ബാധകമായ 18 ശതമാനം ജി.എസ്.ടി പ്രസ്തുത വർക്സ് കോൺട്രാക്ടർ, തെൻറ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വിപരീത നികുതി ആയാണ് അടക്കേണ്ടതാണ്. 

വിപരീത നികുതി ബാധകമാവുന്ന കമേർഷ്യൽ സാധന -സേവനങ്ങൾക്ക് ഒഴികെ, സർക്കാർ /തദ്ദേശ സ്വയംഭരണ സ്ഥാപനം സപ്ലൈ ചെയ്യുന്ന  കമേർഷ്യൽ സാധന-സേവനങ്ങളുടെ പേരിൽ നികുതിപിരിച്ചും ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളിൽനിന്ന് വാങ്ങുന്ന സാധന -സേവനങ്ങളിൽ ഒരു ദിവസം 5000 രൂപക്കു മുകളിൽ വരുന്നവക്ക് വിപരീത നികുതിയായി നേരിട്ടും ജനറൽ രജിസ്ട്രേഷനുള്ള ഓരോ സർക്കാർ/തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ജി.എസ്.ടി നികുതി അടക്കേണ്ടതുണ്ട്. അതിനായി, ഓരോ മാസവും മൂന്നു ഘട്ടങ്ങളിലായി, രണ്ട് സ്റ്റേറ്റ്മെൻറുകളും ഒരു നികുതി റിട്ടേണും സമയബന്ധിതമായി ഫയൽ ചെയ്യേണ്ടതാണ്. ഒരു മാസത്തെ സാധന -സേവന വിൽപന അഥവാ സപ്ലൈ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഔട്ട് വെർഡ് സപ്ലൈ സ്റ്റേറ്റ്മെൻറ് -ജി-എസ്.ടി.ആർ -01 (Outward Supply Statement-GSTR-01) എന്ന ഓൺലൈൻ ഫോമിൽ അടുത്ത മാസം ഒന്നിനും പത്തിനും ഇടയിൽ ഫയൽ ചെയ്യേണ്ടതാണ്. അതുപോലെ, ഒരു സർക്കാർ /തദ്ദേശ സ്വയംഭരണ സ്ഥാപനം ഫോർവേഡ് ചാർജിൽ നികുതി നൽകി വാങ്ങിയതിെൻറയും റിവേഴ്സ് ചാർജിൽ നികുതി നേരിട്ട് അടക്കേണ്ടതുമായ സാധന -സേവനങ്ങൾ വാങ്ങിയതിന്റെയും വിവരങ്ങളടങ്ങിയ ഇൻവെർഡ്  സപ്ലൈ സ്റ്റേറ്റ്മെൻറ് -ജി-എസ്.ടി.ആർ -02 (Inward Supply Statement -GSTR-02)  എന്ന ഓൺലൈൻ ഫോമിൽ അടുത്ത മാസം പതിനൊന്നിനും പതിനഞ്ചിനും  ഇടയിലും ഫയൽ ചെയ്യേണ്ടതാണ്.

മേൽപറഞ്ഞ രണ്ട് സ്റ്റേറ്റ്മെൻറുകൾ പ്രകാരം അടക്കേണ്ട നികുതികളിൽനിന്ന് നിയമപ്രകാരം ലഭ്യമായ നികുതി ക്രെഡിറ്റുകൾ കുറച്ച് ബാക്കി അടക്കേണ്ട നികുതി അടക്കേണ്ടത് ജി-എസ്.ടി.ആർ-03 (GSTR-03)എന്ന നികുതി റിട്ടേൺ, ഓൺലൈനായി ഫയൽ ചെയ്താണ്. ഒരു മാസത്തെ നികുതി റിട്ടേൺ ഫയൽ ചെയ്ത് നികുതി അടക്കേണ്ടത്, അടുത്ത മാസം ഇരുപതാം തീയതിയാണ്. മേൽപറഞ്ഞ സ്റ്റേറ്റ്മെൻറുകളും റിട്ടേണും ഫയൽചെയ്യാൻ വൈകിയാൽ ഓരോ ദിവസത്തേക്കും 200 രൂപ വീതം ലേറ്റ് ഫീ വരുന്നതാണെന്നും പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്.
(അവസാനിച്ചു)

(സംസ്ഥാന നികുതി വകുപ്പ് അസി. കമീഷണറും, ജി.എസ്.ടി. മാസ്റ്റർ ട്രെയ്നറുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleGST IssuesTax DiscountDifferent Taxes
News Summary - GST Issues: Tax Discount and Different Taxes -Article
Next Story